<?xml version="1.0"?>
<rss version="2.0">
   <channel>
      <title>NS Reflections: 3:41-47 by Ilm For Success Admin</title>
      <link>https://padlet.com/i4SYadmin/jxqm407kmi96me2u</link>
      <description></description>
      <language>en-us</language>
      <pubDate>2026-05-07 05:39:13 UTC</pubDate>
      <lastBuildDate>2026-05-22 04:51:10 UTC</lastBuildDate>
      <webMaster>hello@padlet.com</webMaster>
      <image>
         <url></url>
      </image>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3903999669</link>
         <description><![CDATA[<p>السلام عليكم و رحمةالله و بركاته </p><p>മനുഷ്യൻ്റെ Logicകൾക്കും കണക്ക് കൂട്ടലുകൾക്കും അപ്പുറമാണ് റബ്ബിൻ്റെ തീരുമാനങ്ങൾ.  ജീവിതത്തിലെ പല ഘട്ടങ്ങളിലും വീർപ്പുമുട്ടി നിരാശരായി ഇരിന്നിട്ടുണ്ട് നമ്മളെല്ലാം . മുന്നോട്ട് പോകാനുള്ള ഒരു വാതിലും തുറക്കപ്പെടില്ല എന്ന് ചിന്തിച്ച് നിരാശരായി ഇരിക്കുമ്പോൾ പ്രതീക്ഷയുടെ നാളമാണ് ഈ വചനങ്ങൾ. നമ്മുടെ ബുദ്ധിക്ക് impossible ആയിട്ടുള്ളത് റബ്ബിന് perfectly possible ആയിരിക്കും എന്ന് നമുക്ക് അശ്വാസം നൽകുന്ന വാക്കുകൾ.  </p>]]></description>
         <enclosure url="" />
         <pubDate>2026-05-08 13:03:41 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3903999669</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904515229</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5618021487/090b94b1f2f54e0210a587fdd296443d/audio.mp3" />
         <pubDate>2026-05-09 02:25:43 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904515229</guid>
      </item>
      <item>
         <title></title>
         <author>mfkt85</author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904572097</link>
         <description><![CDATA[<p>3:41</p><p><em>നിശബ്ദത പലപ്പോഴും ഹൃദയത്തിന് സമാധാനവും ശക്തിയും അല്ലാഹുമായുള്ള ബന്ധവും വർധിപ്പിക്കുന്നു.</em></p><p><br></p><p> നമ്മൾക്ക് ഇന്നൊരു അനുഗ്രഹം ലഭിച്ചാൽ (ഒരു കുട്ടി ഉണ്ടാവുന്നത്, അല്ലെങ്കിൽ ജോലി ലഭിക്കുന്നത് etc) നമ്മൾ അതിനൊക്കെ ശെരിയായ രീതിയിൽ നന്ദി കാണിക്കാറുണ്ടോ❓ ഏറിപോയാൽ ശുകിറിന്റെ സുജൂദ് ചെയ്യും. പിന്നെ ദുനിയാവിൽ അതിന്റെ തിരക്കിലായി, എല്ലാവരെയും വിളിച്ചു കൂട്ടി പാർട്ടി നടത്തലും ആ സന്തോഷം പങ്കിടലും. അതിൽ തന്നെ അല്ലാഹുവിന് ഇഷ്ടമില്ലാത്തത് പലതും.അല്ലാഹു തന്ന ആ അനുഗ്രഹം കൊണ്ട് ഹൃദയത്തെ പല അഹംഭാവത്തിലേക്കും എത്തിക്കുകയും ചെയ്യും.</p><p><br></p><p>എന്നാൽ അല്ലാഹു സുബ്ഹാനവത്താല പറയുന്നത് നന്ദിപൂർവമായ ഇബാദതാണ്, ലഭിച്ച അനുഗ്രഹത്തിലൂടെ അല്ലാഹുവിനെ കൂടുതലായി ഓർക്കാൻ ❗</p><p><br></p><p>തികച്ചും നന്ദിയുള്ള ഒരു ഹൃദയത്തിനെ ഇത് സാധ്യമാകൂ 😟. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ നമ്മൾ നമ്മുടെ റൂമിൽ തനിച്ചാവുമ്പോൾ പോലും ഒറ്റക്കല്ല അല്ലേ. ഫോണും മറ്റു തിരക്കുകളും മാറ്റി വെച്ച് ഞാൻ എന്റെ റബ്ബിനെ ഓർത്തു നന്ദിപൂർവം ദിക്ർ ചെയ്യാൻ  ഇരിക്കാൻ പറ്റാറുണ്ടോ ❓ശരിക്ക് എനിക്ക് ഇതാണോ എന്റെ റീലാക്സിങ് അതോ എന്റെ ഫോണുമായിട്ടുള്ള എന്റെ connection ആണോ ❓</p><p>Atleast എന്റെ രാവിലെയും വൈകുന്നേരവുമുള്ള അദ്കാറുകൾ എങ്കിലും ഈ രീതിയിലാണോ 😟ചിന്തിച്ചു മാറ്റം വരുത്തേണ്ടതുണ്ട്.</p><p>തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻</p><p>اللَّهُمَّ أَعِنِّي عَلَىٰ ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ</p>]]></description>
         <enclosure url="" />
         <pubDate>2026-05-09 04:49:04 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904572097</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904670944</link>
         <description><![CDATA[<p><strong>സൂറത്ത് ആലു ഇംറാൻ ആയത്ത് 41-ൽ</strong>, അല്ലാഹു Zakariya നബിക്ക് ഒരു വലിയ സന്തോഷവാർത്ത നൽകുന്ന രംഗമാണ് കാണുന്നത്. പ്രായം വളരെ കൂടുതലായിരുന്നു. ഭാര്യക്കും കുട്ടികൾ ഉണ്ടാകാനുള്ള സാഹചര്യമില്ലായിരുന്നു. എന്നിട്ടും, Zakariya (a)നബിയുടെ ഹൃദയത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം, അദ്ദേഹം Maryam (a)ക്ക് അല്ലാഹു നൽകിയ അത്ഭുതകരമായ അനുഗ്രഹങ്ങൾ കണ്ടിരുന്നു.</p><p><br/></p><p>മറിയം അലൈഹസ്സലാമിന് കാലാവസ്ഥയ്ക്ക് പുറത്തുള്ള പഴങ്ങളും ഭക്ഷണവും ലഭിക്കുന്നത് കണ്ടപ്പോൾ, “അല്ലാഹുവിന് അസാധ്യമൊന്നുമില്ല” എന്ന വിശ്വാസം Zakariya (a)നബിയുടെ ഹൃദയത്തിൽ കൂടുതൽ ഉറപ്പായി. അപ്പോൾ അദ്ദേഹം അല്ലാഹുവിനോട് ഒരു നല്ല സന്താനത്തിനായി ദുആ ചെയ്തു.</p><p><br/></p><p>അതിനുശേഷം അല്ലാഹു മലക്കുകളിലൂടെ അറിയിച്ചു:</p><p><br/></p><p>“നിനക്ക് യഹ്യാ എന്നൊരു മകനെ ഞാൻ നൽകുന്നു.”</p><p><br/></p><p>ഇത്രയും വർഷം കാത്തിരുന്ന സന്തോഷവാർത്ത കിട്ടിയപ്പോൾ പോലും, Zakariya നബി അല്ലാഹുവിനോട് ഒരു ദൃഷ്ടാന്തം ചോദിച്ചു. അപ്പോൾ അല്ലാഹു പറഞ്ഞു:</p><p><br/></p><p>“മൂന്ന് ദിവസം ആളുകളോട് സാധാരണ രീതിയിൽ സംസാരിക്കാൻ നിനക്ക് കഴിയില്ല. എന്നാൽ നീ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും രാവിലെയും വൈകുന്നേരവും തസ്ബീഹ് പറയുകയും ചെയ്യുക.”</p><p><br/></p><p>ഇവിടെ നമുക്ക് വലിയൊരു പാഠമുണ്ട്.</p><p>സാധാരണയായി മനുഷ്യർ ദുഃഖം വരുമ്പോൾ അല്ലാഹുവിനെ കൂടുതൽ ഓർക്കും. പക്ഷേ സന്തോഷം വരുമ്പോൾ, ആ സന്തോഷത്തിലും അനുഗ്രഹത്തിലും മുഴുകി അല്ലാഹുവിനെ മറക്കാറുണ്ട്.</p><p><br/></p><p>ഉദാഹരണത്തിന്, ഏറെ നാളുകൾക്ക് ശേഷം വീട്ടിലേക്ക് ഗൾഫിൽ നിന്ന് ഒരു കുടുംബാംഗം വരുമ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരിക്കും. ആ സന്തോഷത്തിൽ സംസാരിച്ചും ഒരുക്കങ്ങൾ ചെയ്തും സമയം പോകും. പക്ഷേ ചിലപ്പോൾ നിസ്കാരം വൈകും, ഖുർആൻ വായന കുറയും, ദിക്‌ർ കുറയും. അങ്ങനെ, അല്ലാഹു തന്ന അനുഗ്രഹം തന്നെ ചിലപ്പോൾ നമ്മളെ അല്ലാഹുവിൽ നിന്ന് അകറ്റുന്ന അവസ്ഥ വരാം.</p><p><br/></p><p>അതുകൊണ്ടാണ് അല്ലാഹു Zakariya നബിയോട് പഠിപ്പിച്ചത്:</p><p><br/></p><p>“ഞാൻ നിനക്ക് സന്തോഷം നൽകിയപ്പോൾ, നീ എന്നെ കൂടുതൽ സ്മരിക്കണം.”</p><p><br/></p><p>അതാണ് യഥാർത്ഥ ശുക്ർ.</p><p>ദുഃഖസമയത്ത് മാത്രം അല്ലാഹുവിനെ വിളിക്കാതെ, സന്തോഷ സമയത്തും അല്ലാഹുവിനെ സ്തുതിക്കുകയും ഓർക്കുകയും ചെയ്യുക — അതാണ് ഒരു വിശ്വാസിയുടെ സ്വഭാവം.</p><p><br/></p><p>സുബ്ഹാനല്ലാഹ്, അല്ലാഹു നമ്മളെല്ലാവർക്കും അവന്റെ അനുഗ്രഹങ്ങൾക്കിടയിലും അവനെ ഓർക്കുന്നവരാക്കി മാറ്റട്ടെ.</p><p><br/></p><p><strong>സൂറത്ത് ആലു ഇംറാൻ 42-ാം ആയത്തിൽ,</strong> അല്ലാഹു മലക്കുകളെ അയച്ച് Maryam () നോട് ഒരു വലിയ സന്ദേശം അറിയിക്കുകയാണ്. മലക്കുകൾ പറഞ്ഞു:</p><p><br/></p><p>“മറിയമേ, തീർച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തു. നിനക്ക് പരിശുദ്ധി നൽകി. ലോകത്തിലെ സ്ത്രീകളിൽ നിന്നെ ഉയർന്ന സ്ഥാനത്താക്കി.”</p><p><br/></p><p>എന്തുകൊണ്ട്?</p><p><br/></p><p>കാരണം, അല്ലാഹു അറിയുന്നുണ്ട് — കുറച്ച് കാലത്തിനുശേഷം അവൾ വളരെ വലിയൊരു പരീക്ഷണം നേരിടേണ്ടി വരും. വിവാഹം കഴിക്കാതെ ഗർഭിണിയാകുക എന്നത് സമൂഹത്തിൽ വലിയ കുറ്റപ്പെടുത്തലുകൾക്കും അപമാനങ്ങൾക്കും കാരണമാകും. ആളുകൾ അവളെ തെറ്റായി മനസ്സിലാക്കും. അവളുടെ പരിശുദ്ധിയെ പോലും ചോദ്യം ചെയ്യും.</p><p><br/></p><p>അതിനാലാണ് ആ പരീക്ഷണം വരുന്നതിന് മുമ്പ് തന്നെ അല്ലാഹു അവളെ ആശ്വസിപ്പിക്കുന്നത്.</p><p>“മറിയമേ, ലോകം എന്ത് പറഞ്ഞാലും, ഞാൻ നിന്നെ അറിയുന്നു. ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഞാൻ നിന്നെ പരിശുദ്ധിയുള്ളവളാക്കി.”</p><p><br/></p><p>സുബ്ഹാനല്ലാഹ്…</p><p>ഇവിടെ നമുക്ക് പഠിക്കാനുള്ള വലിയൊരു പാഠമുണ്ട്.</p><p><br/></p><p>ഈ ലോകത്തിൽ ആളുകൾ നമ്മളെ തെറ്റായി മനസ്സിലാക്കാം. പ്രത്യേകിച്ച് ഒരു സ്ത്രീയുടെ സ്വഭാവത്തെയും പരിശുദ്ധിയെയും സമൂഹം എളുപ്പത്തിൽ ചോദ്യം ചെയ്യാറുണ്ട്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യരുടെ അഭിപ്രായമല്ല — അല്ലാഹുവിന് നമ്മളെക്കുറിച്ച് അറിയുന്നതാണ്.</p><p><br/></p><p>Maryam () ലോകത്തോട് തന്റെ പരിശുദ്ധി തെളിയിക്കാൻ ഓടിയില്ല. അല്ലാഹു അറിയുന്ന സത്യം അവൾക്ക് മതി ആയിരുന്നു. കാരണം, സൃഷ്ടാവായ അല്ലാഹു ഒരാളെ പരിശുദ്ധിയുള്ളവളെന്ന് അറിയുന്നുവെങ്കിൽ, ലോകത്തിന്റെ ആരോപണങ്ങൾ ആ സത്യത്തെ മാറ്റാനാവില്ല.</p><p><br/></p><p>അതുകൊണ്ട് ഒരു വിശ്വാസിയുടെ ശ്രദ്ധ മനുഷ്യരുടെ അംഗീകാരത്തിലല്ല, അല്ലാഹുവിന്റെ അംഗീകാരത്തിലായിരിക്കണം.</p><p><br/></p><p>“ലോകം എന്നെ എങ്ങനെ കാണുന്നു?” എന്നതിനെക്കാൾ</p><p>“അല്ലാഹു എന്നെ എങ്ങനെ കാണുന്നു?” എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.</p><p><br/></p><p>അതാണ് Maryam ()യുടെ കഥ നമ്മളെ പഠിപ്പിക്കുന്ന വലിയ പാഠങ്ങളിൽ ഒന്ന്.</p><p><br/></p><p><br/></p><p>Ayah 43</p><p><br/></p><p>ഇതിൽ നിന്ന് മനസ്സിലാകുന്നത്, ഒരാൾ എത്ര പരിശുദ്ധനോ അല്ലാഹുവിന് എത്ര പ്രിയപ്പെട്ടവനോ ആയാലും, അത് അവനെ മറ്റുള്ള വിശ്വാസികളിൽ നിന്ന് വേർതിരിക്കാനുള്ള കാരണമല്ല എന്നതാണ്. മറിച്ച്, ജമാഅത്തോടൊപ്പം നിന്നുകൊണ്ട് അല്ലാഹുവിനെ ആരാധിക്കാനും വിനയത്തോടെ ജീവിക്കാനും ആണ് ഖുർആൻ പഠിപ്പിക്കുന്നത്. അല്ലാഹു Maryam (a) ക്ക് ഇത്ര വലിയ ബഹുമതിയും പരിശുദ്ധിയും നൽകിയ ശേഷവും, അവരോട് വീണ്ടും അല്ലാഹുവിനെ സ്മരിക്കാനും സുജൂദ് ചെയ്യാനും ഇബാദത്തിൽ നിലകൊള്ളാനും തന്നെയാണ് നിർദേശിക്കുന്നത്. അതിലൂടെ നമ്മളും മനസ്സിലാക്കേണ്ടത്, അല്ലാഹു എത്ര അനുഗ്രഹങ്ങളും പദവികളും നൽകിയാലും, ഒരു മുഅ്മിന്റെ ഏറ്റവും വലിയ ജോലി അല്ലാഹുവിനെ സ്മരിക്കുകയും അവനോട് വിനയത്തോടെ ഇരിക്കുകയും ചെയ്യുന്നതാണ് എന്നതാണ്.</p><p><br/></p><p>44-ാം ആയത്ത് Quran അല്ലാഹുവിന്റെ വചനമാണെന്നതിനുള്ള വലിയൊരു തെളിവാണ്. അല്ലാഹു നബി Muhammad (s) യോട് പറയുന്നത്, “ഇവ കാണാനോ അറിയാനോ സാധിക്കാത്ത അദൃശ്യ കാര്യങ്ങളാണ്; നാം അത് നിനക്ക് വഹിയായ് അറിയിച്ചുതരുന്നതാണ്” എന്നതാണ്. Maryam (a)യെക്കുറിച്ചും മലക്കുകൾ അവരോട് സംസാരിച്ചതും പോലുള്ള സംഭവങ്ങൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളായിരുന്നു. ആ സംഭവങ്ങൾ നടക്കുമ്പോൾ നബി ﷺ അവിടെ ഉണ്ടായിരുന്നില്ല, ആരുടെയും പക്കൽ നിന്ന് അത് പഠിച്ചതുമല്ല. എന്നിട്ടും ആ കാര്യങ്ങൾ ഖുർആനിൽ അത്ര വ്യക്തമായും കൃത്യമായും പറയപ്പെടുന്നത്, ഈ ഖുർആൻ മനുഷ്യരുടെ വാക്കല്ല, അല്ലാഹുവിന്റെ കലാമാണെന്ന സത്യത്തെ വ്യക്തമാക്കുന്നു. അതുകൊണ്ട് ഈ ആയത്ത്, ഖുർആൻ തന്നെ സ്വന്തം സത്യത തെളിയിക്കുന്ന മനോഹരമായ ഉദാഹരണങ്ങളിലൊന്നായി നമുക്ക് മനസ്സിലാക്കാം.</p><p><br/></p><p>45-ാം ആയത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന വളരെ മനോഹരമായൊരു കാര്യമുണ്ട്. ഒരു uppayillathe ജനിക്കുന്ന കുഞ്ഞിനെ സമൂഹം സാധാരണയായി വളരെ മോശമായ കണ്ണോടെ കാണുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ, അല്ലാഹു സുബ്ഹാനഹു വതഅാലാ തന്നെ Maryam (a)ക്ക് ഏറ്റവും വലിയൊരു ആശ്വാസവും ബഹുമതിയും നൽകുകയാണ്. ലോകത്തെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് ഒരു മഹത്തായ സർട്ടിഫിക്കറ്റ് നൽകുന്നത് — നിന്റെ മകൻ Isa (a)സാധാരണ ഒരാളല്ല; അവൻ മഹത്വമുള്ളവനാണ്, അല്ലാഹുവിനോട് ഏറ്റവും സാമീപ്യമുള്ളവരിൽപ്പെട്ടവനാണ് എന്ന്. സമൂഹം എന്ത് പറയുമെന്ന ഭയം വേണ്ട, കാരണം അല്ലാഹു തന്നെ ഈസ (a)യുടെ മഹത്വം പ്രഖ്യാപിക്കുകയാണ് ഇവിടെ. ഇത് maryam ന് നൽകിയ ഏറ്റവും വലിയ ബഹുമതിയുടെയും ആശ്വാസത്തിന്റെയും ഉദാഹരണമാണ്.</p><p><br/></p><p>46-ാം ആയത്തിൽ അല്ലാഹു പറയുന്നത്, Isa (a) തൊട്ടിലിലിരിക്കുമ്പോഴും പിന്നീട് വളർന്ന ശേഷവും ആളുകളോട് സംസാരിക്കും എന്നതാണ്. സാധാരണയായി ഒരു കുഞ്ഞ് ജനിച്ച ഉടനെ സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ, തൊട്ടിലിലിരിക്കുമ്പോൾ സംസാരിക്കുക എന്നത് അല്ലാഹു ഈസ (a)ക്ക് നൽകിയ പ്രത്യേകമായൊരു കഴിവും അടയാളവുമായിരുന്നു. ഇതിലൂടെ അല്ലാഹു, Maryam(a)ക്ക് അവരുടെ കുഞ്ഞ് വളരെ പ്രത്യേകതയുള്ളവനാണെന്നും, അല്ലാഹു തന്നെ തിരഞ്ഞെടുത്ത ഒരാളാണെന്നും മുൻകൂട്ടി അറിയിക്കുകയാണ്. പ്രസവിക്കുന്നതിന് മുമ്പ് തന്നെ, ഈസ (a)യുടെ മഹത്വവും പ്രത്യേകതകളും അല്ലാഹു Maryam(a)ക്ക് അറിയിച്ചുത.</p><p><br/></p><p>Surah Aal-E-Imranലെ ഈ ആയത്തുകൾ നമ്മെ വളരെ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഒരു സത്യം പഠിപ്പിക്കുന്നു. അല്ലാഹു Maryam (a)ക്ക് സീസണല്ലാത്ത സമയത്തും പ്രത്യേക fruits നൽകിയിരുന്നു. അത് കണ്ടപ്പോൾ Zakariya നബി ചോദിച്ചപ്പോൾ, “ഇത് അല്ലാഹുവിൽ നിന്നുള്ളതാണ്” എന്ന് Maryam(a) തന്നെ മറുപടി പറഞ്ഞു. എന്നിട്ടും, പിന്നീട് അല്ലാഹു ഈസ (a) ജനിക്കുമെന്ന് അറിയിച്ചപ്പോൾ, “എന്നെ ഒരു പുരുഷനും സ്പർശിച്ചിട്ടില്ല, എനിക്ക് എങ്ങനെ കുഞ്ഞ് ഉണ്ടാകും?” എന്ന് അവർ ചോദിച്ചു. ഇത് നമ്മെ പഠിപ്പിക്കുന്നത്, ചില ആശങ്കകളും ചോദ്യങ്ങളും വരുന്നത് മനുഷ്യസ്വഭാവമാണെന്നാണ്. അതുകൊണ്ട് അത്തരത്തിലുള്ള ചിന്തകൾ വന്നാൽ, “എന്റെ ഇമാൻ കുറവാണോ?” എന്ന് വിഷമിക്കേണ്ടതില്ല. അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ നേരിട്ട് കണ്ട Maryam(a)ക്കുപോലും ആ ചോദ്യമുണ്ടായി. പക്ഷേ അല്ലാഹു അതിന് വളരെ വ്യക്തമായി മറുപടി നൽകി — “ഞാൻ ഒരു കാര്യം ഉദ്ദേശിച്ചാൽ ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രം മതി, അത് ഉണ്ടാകും.” അതാണ് ഇവിടെ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സന്ദേശം. അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ ഒരു ബാരിയറും വെക്കരുത്. എത്ര വലിയ കാര്യമാണെങ്കിലും, എത്ര അസാധ്യമായി തോന്നിയാലും, തുറന്ന മനസ്സോടെ ചോദിക്കാം. കാരണം അല്ലാഹുവിന് അസാധ്യമെന്നൊന്നില്ല.</p><p><br/></p>]]></description>
         <enclosure url="" />
         <pubDate>2026-05-09 08:52:58 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904670944</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904844216</link>
         <description><![CDATA[<p>اسلام عليكم و رحمة الله و بركاته</p><p>بسم الله الرحمان الرحيم </p><p>സൂറ ആലി ഇമ്രാൻ 41-47</p><p><br/></p><p>    അല്ലാഹുവിൻ്റെ തീരുമാനത്തെ അത് അതേ പടി അംഗീകരിക്കാൻ നമുക്കൊക്കെ ഭയങ്കര പ്രയാസമാണ്.അല്ലാഹു ഒരിക്കലും ഒരാളോടും അനീതി കാണിക്കുന്നില്ല.വിശ്വാസിയായിരിക്കെ അവൻ്റെ തീരുമാനം അതേ പടി അനുസരിക്കാനും അംഗീകരിക്കാനും അവൻറെ കല്പനകളെ അതേ പടി അനുസരിക്കാനും നമുക്ക് പൂർണമായും കഴിയുന്നുണ്ടോ?ഇവിടെ യഹ്‌യ നബിക്ക് ആശ്ചര്യമാണ് തോന്നിയത്.അതുകൊണ്ടാണ് അദ്ദേഹം ഒരടയാളം ചോദിച്ചത്.നമുക്ക് സംശയമാണ്.അല്ലാഹു എന്താ എൻ്റെ ജീവിതം ഇങ്ങനെയാക്കി എന്നൊക്കെ.യഹ്‌യ നബി പ്രതീക്ഷ ഒട്ടും കൈ വിടാതെ പ്രാർത്ഥിച്ചു.അതിനുള്ള ഉത്തരം അതി മനോഹരമായിരുന്നു. റബ്ബില്  ഉള്ള തവക്കുൽ  ഒരിക്കലും നമുക്കും കൈവിട്ടു പോവരുത്.തുടർന്ന് വരുന്ന ആയത് മറിയം(അ) യെ കുറിച്ചുള്ളതാണ്.ലോകരിൽ സ്ത്രീകളിൽ ഏറ്റവും ഉൽകൃഷ്ടയാക്കി അല്ലാഹു മഹതിയെ . എന്തിന്? അല്ലാഹുവിനോട് കൂടുതൽ നന്ദി കാണിക്കാൻ.നമുക്ക് കിട്ടുന്ന എന്തെല്ലാം അനുഗ്രഹങ്ങൾ.അവയ്ക്കൊക്കെ അർഹമായ രീതിയിലുള്ള നന്ദി നമ്മളൊക്കെ കാണിക്കുന്നോ നമ്മുടെ റബ്ബിനോട്?മറിയം ബീവിയെ ആദ്യം അല്ലാഹു സാമാധാനപ്പെടുത്തി.എത്ര വലിയ പരീക്ഷണം ഉണ്ടെങ്കിലും അതിന് ശേഷം ഉള്ള സന്തോഷ വാർത്തയാണ് ആദ്യം പറഞ്ഞത്. അല്ലാഹു എന്തെങ്കിലും തീരുമാനിച്ചാൽ അത് നടക്കും.എല്ലാവരുടെ കാര്യത്തിലും.അല്ലാഹുവിൻ്റെ തീരുമാനത്തിന് പിന്നിലെ യുക്തി പൂർണ്ണമായും മനസ്സിലാക്കാൻ നമുക്കാവില്ല. എന്നാൽ തവക്കുലും ദുആയും കൊണ്ട് അല്ലാഹുവിനോട് അടുക്കാനും,അവൻ്റെ തീരുമാനത്തിൽ അനുസരണയോടെ നിലകൊള്ളാനും,നമുക്ക് വന്നു കിട്ടിയിട്ടുള്ള അനുഗ്രങ്ങളിൽ കൂടുതൽ നന്ദിയുള്ളവരാവാനും ഈ ആയത്തുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.അതിനുള്ള തൗഫീഖ് നൽകി അല്ലാഹു സുബുഹാനഹു  തആലാ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ</p>]]></description>
         <enclosure url="" />
         <pubDate>2026-05-09 15:09:36 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904844216</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904866159</link>
         <description><![CDATA[<p>السلام عليكم ورحمة الله وبركاته</p><p>സൂറത്ത് ആലു ഇമ്രാൻ 41 ആം ആയത്ത് എന്നെ ചിന്തിപ്പിച്ചത് സക്കരിയ നബി അല്ലാഹുവിനോട് പറഞ്ഞു എനിക്കൊരു കുഞ്ഞുണ്ടാവുന്നതിന് ഒരു അടയാളം കാണിച്ചു തരാൻ പറഞ്ഞപ്പോൾ അല്ലാഹു പറഞ്ഞു മൂന്നുദിവസം ആംഗ്യഭാഷയിലൂടെ ആയിരിക്കും ജനങ്ങളോട് സംസാരിക്കുന്നത് കേവലം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന് പെട്ടെന്ന് ഒരു ആംഗ്യഭാഷ പ്രയാസം ഉള്ള കാര്യം തന്നെയാണ് ഏതൊരു വിജയത്തിൻറെ പിന്നിലും ഒരു പ്രയാസം ഉണ്ടാവാം എന്ന് നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം ഇത്തരം സന്ദർഭങ്ങളിൽ അല്ലാഹുവേ പ്രതീക്ഷയർപ്പിച്ചുകൊണ്ട് ക്ഷമ അവൻ എന്തിക്കുകയാണ് വേണ്ടത് കൂടാതെ ഇത് ജനങ്ങളിൽ നിന്ന് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരും ഇത്തരം സന്ദർഭങ്ങളിൽ അല്ലാഹുവിനെ കൂടുതൽ ഇബാദത്ത് ചെയ്യാൻ അല്ലാഹു പറയുന്നു.</p><p>42-ാം ആയത്ത് അല്ലാഹു പറയുന്നു മറിയം {അ} ൻ്റെ മാതാവിന്റെ പ്രാർത്ഥനാ ഫലമായി അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ നൽകി ആ അനുഗ്രഹം മറിയം (അ) യെ ലോകർക്കും സ്ത്രീകളിൽ ആകമാനവും തെരഞ്ഞെടുത്തു കൂടാതെ ഈസാനബിയെ വളരെ അത്ഭുതകരമായ രീതിയിൽ മറിയം(അ)ക്ക് അല്ലാഹു നൽകി. അല്ലാഹുവിൽ ദൃഢവിശ്വാസവും അവനെ ഭയപ്പെട്ടു ജീവിക്കുന്ന ഏതൊരാളുടെയും പ്രാർത്ഥന അള്ളാഹു സ്വീകരിക്കാതിരിക്കില്ല.</p><p>തുടർന്ന് 43ാം ആയത്ത് അല്ലാഹു പറയുന്നു ഈ അനുഗ്രഹങ്ങളെ നിനക്ക് തരുമ്പോഴും അല്ലാഹുവിനോട് കൂടുതൽ കൂടുതൽ ഇബാദത്ത് ചെയ്യേണ്ടതാണ്.</p><p>44ാം ആയത്ത് അല്ലാഹു ബനു ഇസ്റാഇലേക്ക് പ്രവാചകന്മാര് അയക്കുമ്പോൾ എല്ലാം അവരവരെ കൊല്ലുകയും അവർക്ക് നൽകിയ സത്യസന്ദേശത്തിൽ നിന്ന് തിരിഞ്ഞു കളയുകയും അഹങ്കരിക്കുകയും ചെയ്തു അവസാനം അല്ലാഹു അവർക്ക് ഒരു താക്കീതായി കൊണ്ടും കാരുണ്യമായി കൊണ്ടും ഈസാ(അ)യെ ഇറക്കി കൊടുത്തു. ഇത് പോലെ നമ്മൾ നമുക്ക് നൽകിയ സത്യസന്ദേശമായ ഖുർആനെ സുന്നത്തിനെയും മുറുകെ പിടിക്കാതെ നന്മകൾ കൂടുതൽ ചെയ്യാതെയും തിന്മകൾ ധാരാളം ചെയ്യുകയും എന്നിട്ട് തൗബ ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹുവിന് ഒരു പ്രയാസവുമില്ല ആ സത്യസന്ദേശത്തെ നമ്മളിൽ നിന്ന് എടുത്തുമാറ്റാൻ. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.</p><p>ആമീൻ</p><p>47 ആം സൂറത്ത് എനിക്ക് എങ്ങനെ കുട്ടി ഉണ്ടാവും എന്നാ മറിയം { അ} പറഞ്ഞപ്പോൾ അല്ലാഹു പറഞ്ഞു നിന്നെ മറ്റു കാര്യങ്ങളിൽ നിന്നല്ലാം പരിശുദ്ധ പെടുത്തിയത് പോലെ ഒരു പരിശുദ്ധമായ ഒരു കലിമ കൊണ്ട് കുട്ടിയെ ഉണ്ടാക്കാൻ അവന് കഴിയും അല്ലാഹുവിന് എല്ലാറ്റിനും കഴിവുള്ളവനാണ്.</p>]]></description>
         <enclosure url="" />
         <pubDate>2026-05-09 15:47:39 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904866159</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904874365</link>
         <description><![CDATA[<p><strong> സൂറത്ത് ആലു ഇമ്രാനിലെ 40 ,41 വജനങ്ങൾ പാരായണം ചെയ്തപ്പോൾ എനിക്ക് ഓർമ്മ വന്നത് നേരത്തെ സൂറത്തുൽ ബഖറയിൽ നമ്മൾ പഠിച്ച 259, 260 ആയത്തുകൾ ആണ് അവിടെ ഇബ്രാഹിം നബി അലൈസലാമിന് അല്ലാഹുവിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ല അദ്ദേഹം ആ ചോദ്യങ്ങൾ അവിടെ ഉന്നയിച്ചത് അതുപോലെ ഉസൈർ അലൈസലാമിന്റെയും അവർ രണ്ടുപേരും റബ്ബിൽ ഉറച്ച് വിശ്വസിച്ചവർ ആയിരുന്നു പക്ഷേ അവർക്ക് തെളിവ് ദൃഷ്ടാന്തം അവരുടെ മനസ്സമാധാനത്തിനു വേണ്ടി ആവശ്യമായി വന്നു. അതുപോലെ ഇവിടെയും സക്കരിയ നബി അലൈസലാം അല്ലാഹുവിനോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ سبحان الله മനസ്സിൽ പല ചിന്തകളും കടന്നുപോയി ഞാനും പലപ്പോഴും പല കാര്യങ്ങളും ഈ രൂപത്തിൽ ചിന്തിക്കാറുണ്ട് . لا حول ولاقوة الابالله അപ്പോഴൊക്കെ എൻറെ ചിന്ത തെറ്റായി പോകുമോ എന്ന വേവലാതി ആയിരുന്നു പക്ഷേ പ്രവാചകൻമാർ പോലും അല്ലാഹുതആലയോട് ഈ രീതിയിൽ ആവശ്യപ്പെട്ടത് ഓരോ സന്ദർഭത്തിലും അറിയുമ്പോൾ അതിൽ നിന്നും ഒരുപാട് പാഠം ഉൾക്കൊള്ളാൻ സാധിച്ചു. الحمد لله </strong></p>]]></description>
         <enclosure url="" />
         <pubDate>2026-05-09 16:03:26 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904874365</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904879956</link>
         <description><![CDATA[<p><strong> അതുപോലെ 42 വചനം  മറിയം അലയ്ഹിസലാമിനെ അല്ലാഹു തെരഞ്ഞെടുത്തത് പരിശുദ്ധയാക്കിയത് ലോക സ്ത്രീകളിൽ ശ്രേഷ്ഠ യാക്കി തെരഞ്ഞെടുത്തത്. ഇതൊക്കെ പാരായണം ചെയ്യുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം اصطفى എന്ന വാക്ക് സത്യത്തിൽ ഇപ്പോൾ പാരായണം ചെയ്യുമ്പോൾ മനസ്സിൻറെ ഉള്ളിൽ എവിടെയൊക്കെയോ ഒരു ആനന്ദം അനുഭവപ്പെടുന്നുണ്ട് കാരണം നമുക്ക് ഈ വചനങ്ങൾ പഠിക്കാനും അത് അതിലെ പാഠം ഉൾക്കൊള്ളാനും ഈ പരിശുദ്ധ ഖുർആനിൻറെ അനുയായി ഈ ദുനിയാവിൽ ജീവിക്കാനും നമ്മളെ അല്ലാഹു തിരഞ്ഞെടുത്തു ആ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ഒരുപാട് റബ്ബിനെ സ്തുതിച്ചു പോകും മുൻകഴിഞ്ഞ പ്രവാചകന്മാരെയും അതുപോലെ മറിയം ബീവിയെയും ആസിയ ബീവിയെയും ഖദീജ ബീവിയെയും അല്ലാഹു പ്രത്യേകം ആദരിച്ചിട്ടുണ്ടെങ്കിൽ ആ ആദരിച്ച അവരുടെ പിൻഗാമികളായി പ്രവർത്തിക്കാൻ നമുക്കും സൗഭാഗ്യം ലഭിച്ചല്ലോ അവരെ പരിശുദ്ധരാക്കിയത് പോലെ നമ്മെയും അള്ളാഹു പാപങ്ങളിൽ നിന്നും അനാവശ്യമായ ചിന്തകളിൽ നിന്നും ദേഹേച്ഛകളിൽ നിന്നും എല്ലാം കാത്തു സംരക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് വല്ലാതെ കൊതിച്ചു പോയി . റബ്ബിന്റെ തൃപ്തി മാത്രമാഗ്രഹിച്ച് റബ്ബിന് വേണ്ടി കർമ്മങ്ങൾ അനുഷ്ഠിച്ച് റബ്ബിന്റെ ഇഷ്ടദാസന്മാരായി ഖാനിത്തീങ്ങളായി ജീവിക്കാൻ റബ്ബ് നമുക്കെല്ലാവർക്കും സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ</strong></p>]]></description>
         <enclosure url="" />
         <pubDate>2026-05-09 16:14:47 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904879956</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904882350</link>
         <description><![CDATA[<p><mark> ഈ സൂറത്ത് പഠിക്കാൻ തുടങ്ങിയതിനു ശേഷം പ്രാർത്ഥനയുടെ ശക്തി കൂടി ദുആ ചെയ്യുന്നതിന്റെ രീതി തികച്ചും നല്ലൊരു മാറ്റം കൊണ്ടുവരാൻ സാധിച്ചു ഹൃദയത്തിൽ വിശ്വാസം വർദ്ധിച്ചു അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിലും ഒരുപാട് നല്ല മാറ്റം കൊണ്ടുവരാൻ സാധിച്ചു റബ്ബ് നിലനിർത്തി തരട്ടെ</mark></p>]]></description>
         <enclosure url="" />
         <pubDate>2026-05-09 16:19:28 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3904882350</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905105746</link>
         <description><![CDATA[<p>Assalamualaikum سُبْحَانَ الله, ayaa41.. Sakariya(a.s)കുഞ്ഞിനെ കിട്ടി or ഒരു വ്യക്തി യ്ക്ക് അവർ ആഗ്രഹിച്ച ഒരു സന്തോഷം ജീവിതത്തിൽ കിട്ടി എന്ന അടയാളം or ഒരു  സന്തോഷം ഉണ്ടായാല്‍ പിന്നെ എന്താണ് ഒരാൾ ചെയ്യേണ്ടത്‌ എന്ന് അല്ലാഹ് പഠിപ്പിച്ച് തരുന്ന പോലെ തോന്നി അതായത്‌ ennathe കാലത്ത്‌ കാട്ടിക്കൂട്ടുന്ന bahalangalalla, status vaykalalla വേണ്ടത് എന്ത് തന്നെ ഉണ്ടായാലും(</p><p> here zakariya (a. s) സംബന്ധിച്ച് അദ്ദേഹത്തിന്റെ aavashyangalil vachu ettavum valiya oru aavashyavum aagrahvum aayirunnu oru kutti ennath) ജീവിത ലക്ഷ്യം മറക്കണ്ടാ  നിന്റെ rabbine ധാരാളം ഓര്‍ക്കുക അവന് thasbeeh cheyyuka.. അതായത്‌  സാധാരണ ചെയ്യുന്നതിലും കൂടുതൽ അവനെ ഓര്‍ക്കുക എന്ന ഒരു പാഠം പഠിപ്പിക്കുന്ന പോലെ തോന്നി .. അല്ലാഹ് vine dharalam orkunnavarude koottathil nammaleyum കുടുംബത്തെയും എല്ലാരേയും  അവന്‍ ulpeduthatte🤲 .. سُبْحَانَ الله, Alhamdhulillah.. </p>]]></description>
         <enclosure url="" />
         <pubDate>2026-05-10 02:58:05 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905105746</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905127800</link>
         <description><![CDATA[<p>അള്ളാഹു  ഉത്തമമായി തെരഞ്ഞെടുത്ത മറിയം(a) യുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ, അവരേ അത്രയും ചെറുപ്പത്തിൽ അവരുടെ മാതാവിൻ്റെ (ഹന്ന) നേർച്ച പ്രകാരം ബൈത്തുൽ മുഖദ്ധസിലേക്ക് ഇഹലോകത്തെ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിന്നു അല്ലാഹുവിന് വേണ്ടി ജീവിക്കാൻ  സ്വതന്തയാക്കുകയും, അന്ന് മുതൽ അവിടെ അല്ലാഹുവിൻ്റെ മാർഗത്തിൽ, ഒരു തെറ്റും ചെയ്യാതെ പരിശുദ്ധയായും ഇബാദത്തുകളുമായും കഴിഞ്ഞുകൂടി, എല്ലാ അപമാനങ്ങളും കുറ്റപെടുത്തലുകളും അതിജീവിച്ച് അല്ലാഹുവിൻ്റെ നിർദ്ദേശ പ്രകാരം ഒരു പ്രവാചകന് ജന്മവും നൽകി ഒരു പവിത്രമായ ജീവിതം ജീവിച്ചു തീർത്ത ഒരു സ്ത്രീയാണ്.. ഞാനും  സ്ത്രീയാണ്, 354 വർഷം ജീവിച്ചു തീർത്തു.. ഞാൻ റബ്ബിനോട് ചോദിക്കാറുള്ളത് മറിയം ബീവി, ഖദീജ ബീവി, ആസിയ ബീവി തുടങ്ങിയ എല്ലാ ഉത്തമ വനിതകളുടെയും കൂടെ ഒരു കൂട്ടുകാരിയായി എനിക്ക് സ്വർഗത്തിൽ നടക്കണം എന്നാണ്.. in sha Allah.. എന്നാൽ, ഇപ്പോൾ Subhanallah.. ഇത്രയും പരിശുദ്ധിയോടെ ജീവിച്ച് അവർ പോയ സ്വർഗത്തിൽ അവരുടെ കൂടെ കൂടാൻ എനിക്കെന്ത് യോഗ്യത ആണുള്ളത് എന്ന് വല്ലാത്ത ഉൾഭയം തോന്നുന്നു.. അവരെ ഒന്ന് കാണാൻ ഉള്ളത് പോലും ഞാൻ എൻ്റെ ജീവിതത്തിൽ ചെയ്തിട്ടില്ലല്ലോ റബ്ബേ എന്ന കുറ്റബോധം😥... ഇത്രയും പ്രായം ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞില്ലേ 😭😭😭</p>]]></description>
         <enclosure url="" />
         <pubDate>2026-05-10 03:59:26 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905127800</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905154982</link>
         <description><![CDATA[<p><strong>(41)</strong></p><p>Prophet Zakariya അലൈഹിസ്സലാമിനോട് അല്ലാഹു മൂന്ന് ദിവസം ജനങ്ങളോട് മിണ്ടാതിരിക്കാനും, റബ്ബിനെ ധാരാളമായി ഓർമ്മിക്കാനും, രാവിലെയും വൈകിട്ടും തസ്‌ബീഹ് ചെയ്യാനും പറഞ്ഞു. ഈ സന്ദർഭത്തിൽ സക്കരിയ്യാ അലൈഹിസ്സലാമിനോട് പറഞ്ഞതാണെങ്കിലും, നമ്മളും നമ്മുടെ സംസാരത്തെ ക്രമീകരിക്കണം. ഇത് അല്ലാഹു നമ്മളോടും പറയുന്നതാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. നമ്മിൽ നിന്നും വന്നുപോകുന്ന അനാവശ്യ സംസാരങ്ങൾ ഒഴിവാക്കണം.</p><p>Prophet Zakariya നോടും Maryam നോടും പ്രത്യേക സാഹചര്യത്തിലാണ് ഇത് പറഞ്ഞതെങ്കിലും, നമ്മുടെ സംസാരത്തെ ക്രമീകരിക്കുക എന്നത് ജീവിതകാലം മുഴുവൻ പാലിക്കേണ്ട കാര്യമാണ്. രാവിലെയും വൈകിട്ടും തസ്‌ബീഹ് ചെയ്യുകയും, ഫർളായ ഇബാദത്തുകൾക്ക് പുറമെ അല്ലാഹുവിനെ ഓർമ്മിക്കുന്നതിന്റെ ദൈർഘ്യം കൂട്ടുകയും ചെയ്യണം. അനാവശ്യ സംസാരങ്ങൾ നമ്മെ നരകത്തിലേക്ക് എത്തിക്കാമെന്ന് ഓർമ്മിക്കണം. അതിൽ നിന്ന് വിട്ടുനിൽക്കണം. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണം നമ്മെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. അതിനായി നാം അതിൽ മുന്നേറുന്നവരാകണം.</p><p><br/></p><p><strong>(42)</strong></p><p>അല്ലാഹു Maryam നോട്: “നിന്നെ ഞാൻ തിരഞ്ഞെടുക്കപ്പെട്ടവളാക്കിയിരിക്കുന്നു” എന്ന് പറയുന്നു. പുരുഷസ്പർശനം കൂടാതെ Prophet Isa നബിയുടെ മാതാവാകുക എന്ന അതുല്യമായ അവസ്ഥയിലേക്കാണ് അല്ലാഹു മറിയം അലൈഹിസ്സലാമിനെ ഉയർത്തിയത്. ഒരു സ്ത്രീക്കും ലഭിക്കാത്ത പ്രത്യേക ബഹുമതിയായിരുന്നു അത്.</p><p>മാത്രമല്ല, വിശുദ്ധ Qur’an ൽ ഒരു അധ്യായത്തിന്റെ പേര് തന്നെ “മറിയം” എന്നാണല്ലോ. പല രീതികളിൽ ലോകരിലെ സ്ത്രീകളിൽ നിന്ന് അല്ലാഹു അവരെ ശ്രേഷ്ഠയാക്കി. “ഈസ ഇബ്നു മറിയം” എന്ന വിശേഷണവും അതിന്റെ ഉദാഹരണമാണ്. സാധാരണയായി ഒരു കുട്ടിയെ അമ്മയുടെ പേര് ചേർത്ത് വിളിക്കാറില്ല. ആ പ്രത്യേക ബഹുമതിയും അല്ലാഹു അവർക്ക് നൽകി.</p><p>എന്നാൽ നമ്മൾ നമ്മളെക്കുറിച്ച് ചിന്തിച്ചുനോക്കണം. നമ്മളിൽ പലരും മുൻപ് ഏത് അവസ്ഥയിലായിരുന്നു? ഖുർആൻ പഠിച്ചും തദബ്ബുർ ചെയ്തും ജീവിച്ചവരായിരുന്നോ? “തദബ്ബുർ” എന്ന വാക്ക് പോലും പരിചയമില്ലാത്തവളായിരുന്നു ഞാൻ. അപ്പോൾ അല്ലാഹു നമ്മളെയും തിരഞ്ഞെടുക്കാത്തതല്ലേ? അൽഹംദുലില്ലാഹ്.</p><p>ചെറുപ്പത്തിൽ ഖുർആൻ ഓതാൻ പഠിച്ചതിൽ നിന്ന്, ഇന്ന് മനസ്സിലാക്കി പഠിക്കുന്ന അവസ്ഥയിലേക്കുള്ള മാറ്റം അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ്. ഇപ്പോഴും ഖുർആൻ വെറും ഓതിപ്പോകുന്ന അവസ്ഥയിൽ തുടരുന്നവർ നമുക്ക് ചുറ്റുമില്ലേയെന്ന് ചിന്തിക്കണം. അൽഹംദുലില്ലാഹ്, അല്ലാഹു നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ഇനി ചെയ്യേണ്ടത്, ലഭിക്കുന്ന അറിവനുസരിച്ച് നമ്മളെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുക എന്നതാണ്.</p><p><br/></p><p><strong>(43)</strong></p><p>അല്ലാഹു Maryam നെ ലോകരിലെ സ്ത്രീകളിൽ നിന്ന് തിരഞ്ഞെടുക്കണമെങ്കിൽ, അവർ സദ്ഗുണങ്ങളുടെ വിളനിലമായിരിക്കണം. അങ്ങനെയുള്ള മറിയം അലൈഹിസ്സലാമിനോടാണ് അല്ലാഹു “ഭക്തി കാണിക്കുക, സുജൂദ് ചെയ്യുക, റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക” എന്ന് പറയുന്നത്.</p><p>അല്ലാഹുവിന് നൽകേണ്ട എല്ലാ ഹക്കുകളും നൽകി ജീവിച്ചിരുന്ന മറിയം അലൈഹിസ്സലാമിനോട് പോലും ഇത് പ്രത്യേകം പറഞ്ഞിരിക്കുന്നു. അതുപോലെ തന്നെയാണ് നമ്മളോടും പറയുന്നത്. റബ്ബിനോട് ഭക്തി കാണിക്കുകയും, സുജൂദ് ചെയ്യുകയും, റുകൂഅ് ചെയ്യുകയും ചെയ്യുക — അതാണ് നമുക്ക് വിജയം നേടിത്തരിക. നമ്മുടെ നമസ്കാരം ശരിയാക്കുകയും, ഖുഷൂഅോടെ ഭക്തിപൂർവ്വം നിർവഹിക്കുകയും വേണം.</p><p><br/></p><p><strong>(44)</strong></p><p>ഈ സംഭവങ്ങളൊന്നിലും Prophet Muhammad സല്ലല്ലാഹു അലൈഹി വസല്ലം സന്നിഹിതനായിരുന്നില്ല. അല്ലാഹു വഹിയിലൂടെ അറിയിച്ചുതന്നതാണ് ഇവയെല്ലാം. നബി സല്ലല്ലാഹു അലൈഹി വസല്ലത്തിന്റെ വിയോഗത്തോടെ വഹ്‌യ് അവസാനിച്ചു.</p><p>അതിനാൽ Qur’an ലും സുന്നത്തിലുമുള്ള അദൃശ്യകാര്യങ്ങൾ നാം വിശ്വസിക്കണം. നമ്മൾ അറിയാനായി അല്ലാഹു ഖുർആനിലൂടെയും സുന്നത്തിലൂടെയും എത്തിച്ചുതരുന്നതാണ് അവ.</p><p><br/></p><p><strong>(45)</strong></p><p>Maryam അലൈഹിസ്സലാമിന് Prophet Isa മസീഹിനെക്കുറിച്ചുള്ള സന്തോഷവാർത്ത മലക്കുകളിൽ നിന്ന് ലഭിക്കുന്നു. അതുപോലെ നമുക്കും Qur’an ൽ പല ഇടങ്ങളിലും സ്വർഗത്തെക്കുറിച്ചുള്ള സന്തോഷവാർത്തകൾ അല്ലാഹു നൽകുന്നില്ലേ? എന്നാൽ അതിലേക്കെത്താനുള്ള പ്രവർത്തനങ്ങൾ നമ്മിൽ പലർക്കും കുറവാണ്. അതിൽ നാം മുന്നേറണം. അല്ലാഹുവിലേക്ക് അടുക്കാൻ പരിശ്രമിക്കണം.</p><p>Prophet Zakariya നബിക്ക് യഹ്യ എന്ന മകന്റെ സന്തോഷവാർത്ത ലഭിക്കുന്നതിലേക്കുള്ള ഒരു വഴിയായിരുന്നു മറിയം (അ) ന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തത്. അതുപോലെ Prophet Isa (അ) നെക്കുറിച്ചുള്ള സന്തോഷവാർത്ത ലഭിക്കുന്നതിലേക്കുള്ള വഴിയായിരുന്നു ഹന്നയുടെ ദുആയും സമർപ്പണവും.</p><p>നമ്മളും ഓരോ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, “ഇത് അല്ലാഹു എനിക്ക് നൽകാനിരിക്കുന്ന വലിയ സന്തോഷത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്” എന്ന് മനസ്സിനെ പഠിപ്പിക്കണം. പരലോകവിജയം വേണമെങ്കിൽ, ഇഹലോകത്ത് അല്ലാഹുവിലേക്ക് അടുക്കണം. മുകറ്രബീനിൽ പെടണം എന്ന ആഗ്രഹത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ നാം വിജയിച്ചു.</p><p><br/></p><p><strong>(46)</strong></p><p>നാം സ്വാലിഹീനുകളിൽ പെടാൻ വേണ്ടി പ്രവർത്തിക്കണം. അതിൽ പെട്ടാൽ ലഭിക്കുന്ന ഗുണങ്ങൾ നമുക്കറിയാമല്ലോ. അത്തഹിയ്യാത്തിൽ ലോക മുസ്ലിംകൾ ദുആ ചെയ്യുമ്പോഴെല്ലാം അതിൽ നമുക്കും പങ്കുണ്ടാകും.</p><p><br/></p><p><strong>(47)</strong></p><p>അല്ലാഹു ഒരു കാര്യം ഉണ്ടാക്കാൻ തീരുമാനിച്ചാൽ “കുൻ” എന്ന് പറയുക മാത്രമേ വേണ്ടൂ; അത് ഉണ്ടായിരിക്കും. ഇത് അല്ലാഹുവിന്റെ മഹത്വത്തെ വ്യക്തമാക്കുന്നു.</p><p>Al-Khaliq, Al-Khallaq, Al-Bari, Al-Musawwir ആയ റബ്ബിന്റെ കഴിവ് നമുക്ക് ഊഹിക്കാനാകുന്നതിലും അപ്പുറമാണ് എന്ന് ഇത് മനസ്സിലാക്കിത്തരുന്നു. അതോടൊപ്പം മനുഷ്യന്റെ നിസ്സാരതയും ഇത് ബോധ്യപ്പെടുത്തുന്നു.</p>]]></description>
         <enclosure url="" />
         <pubDate>2026-05-10 05:28:50 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905154982</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905247939</link>
         <description><![CDATA[<p>KMS</p><p> അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹി വബറകാതുഹു </p><p> 41 ആയത്തുകൾ സക്കറിയ അലൈസലാം ഒരു അടയാളം ആവശ്യപ്പെടുന്നുണ്ട്. ഒരു കുഞ്ഞിനെ നൽകാൻ അല്ലാഹുവിന് കഴിയില്ല എന്ന് സംശയിച്ചിട്ടില്ല അത് അറിയാനുള്ള ആകാംക്ഷ മൂലമാണ് ആവശ്യപ്പെടുന്നത്. മൂന്ന് ദിവസം ആംഗ്യത്തിൽ അല്ലാതെ സംസാരിക്കുകയില്ല എന്നാണ് അടയാളമായി കൊടുത്തത് കൂടാതെ രാവിലെയും വൈകിട്ടും തസ്ബീഹ് ചെയ്യാനും ധാരാളമായി അല്ലാഹുവിനെ ഓർക്കുവാനും അല്ലാഹു പറയുന്നുണ്ട്. ഇവിടെ നമ്മൾക്കുള്ള പാഠം എന്ത് സന്തോഷം കിട്ടിയാലും സന്തോഷമുള്ള എന്ത് കാര്യമുണ്ടായാലും അല്ലാഹുവിന് ധാരാളം ആയി ഓർക്കുകയും തസ്ബീഹുകൾ വർദ്ധിപ്പിക്കുകയും ചെയ്യണം </p><p> 42 മത്തെ ആയത്തിൽ മലക്കുകൾ മറിയം അലൈഹിസ്സലാമിനോട് പറഞ്ഞ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത് ലോക സ്ത്രീകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായി അവരെ തിരഞ്ഞെടുത്തിരിക്കുന്നു അവരെ ശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു തുടർന്ന് നീ നിന്റെ റബ്ബിനോട് ഭക്തി കാണിക്കുകയും സുജൂദ് ചെയ്യുകയും ചെയ്യുന്നവരോടൊപ്പം റുഖ്ഹൂവ് ചെയ്യുക എന്നും കല്പിച്ചിരിക്കുന്നു ഇവിടെയും അല്ലാഹുവിനോട് കൂടുതൽ അടുക്കുവാനും കൂടുതൽ നമസ്കാരത്തിലും ഏർപ്പെടുവാനും ആണ് ഇവിടെയും കൽപ്പിച്ചിരിക്കുന്നത് ഇത് നമ്മളോടും കൂടിയുള്ള ഒരു താക്കീതും കൂടിയാണ് 44 ആമത്തെ ആയത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയോട് ആണ് പറയുന്നത്. ഇതെല്ലാം അദൃശ്യമായ വാർത്തകളിൽ പെട്ടതാണ് ഇതെല്ലാം നിനക്ക് ഞാൻ വഹിയായിട്ട് അറിയിച്ചു തന്നതാണ് മറിയമിനെ ആരേട്ടെടുക്കണം എന്ന് തർക്കം കൂടിയപ്പോൾ ഒന്നും നീ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ലല്ലോ കാര്യം എല്ലാം നീ നിനക്ക് ഞാൻ അറിയിച്ചു തന്നതല്ലേ എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ മനസ്സിലാക്കാൻ സാധിക്കുന്നത് എഴുതിക്കൂട്ടിയതല്ല ഈ ഖുർആൻ വചനങ്ങൾ ഒന്നും എന്നുള്ള ഒരു താക്കീതും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ള ആയത്തുകൾ ഇറങ്ങിയിരിക്കുന്നത്. 45 ആമത്തെ ആയത്തിൽ മലക്കുകൾ മറിയമലൈസലാമിനെ വിളിച്ച് ഈസാ എന്ന മകൻ പിറക്കുന്നു എന്ന സന്തോഷവാർത്ത അറിയിക്കുന്നു അവൻ ഇഹത്തിലും പരത്തിലും പ്രമുഖനായവനും അല്ലാഹുവിന്റെ അടുക്കൽ സാമീപ്യം സിദ്ധിച്ചവനുമായി കൊണ്ടാണ് ജനിക്കുന്നത് 46 മത്തെ ആയത്തിൽ അവൻ തൊട്ടിലിൽ ആയിരിക്കുമ്പോഴും മധ്യവയസ്കനായ നിലയിലും അവൻ സംസാരിക്കുകയും ചെയ്യും എന്നാണ് പറയുന്നത്. 47 ആമത്തെ ആയത്തിൽ മറിയം സലാം അല്ലാഹുവിനോട് ചോദിക്കുന്നതാണ് എനിക്ക് എങ്ങനെയാണ് കുട്ടി ഉണ്ടാവുക ഒരാളും എന്നെ സ്പർശിച്ചിട്ടില്ലല്ലോ ? ഇവിടെയും സക്കറിയ സക്കറിയ അലൈസലാം ചോദിച്ച പോലെ അറിയാനുള്ള ഒരു ആകാംക്ഷ മൂലമാണ് അല്ലാതെഅല്ലാഹുവിന് കഴിയില്ല എന്ന് വിചാരിച്ചിട്ടില്ല. എന്ത് കാര്യവും അല്ലാഹു ഉണ്ടാകും എന്ന് പറയുകയേ വേണ്ടൂ അതുണ്ടായിരിക്കും. ഇവിടെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മൾക്കും എന്ത് ആവശ്യമുണ്ടെങ്കിലും അല്ലാഹുവിനോട് നേരിട്ട് അത് ആവശ്യപ്പെടാം. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. എന്ത് ചെറിയ കാര്യവും എന്ത് വലിയ കാര്യവും നമുക്ക് ആവശ്യപ്പെട്ടു അല്ലാഹുവിനോട് ചോദിച്ചു വാങ്ങാൻ ഉള്ള ഒരു മാനസികാവസ്ഥ നമുക്കും അല്ലാഹു പ്രദാനം ചെയ്യട്ടെ </p>]]></description>
         <enclosure url="" />
         <pubDate>2026-05-10 08:52:23 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905247939</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905494612</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5623327843/006a260255ff4c3bd71e22be3ba98020/audio.mp3" />
         <pubDate>2026-05-10 15:01:15 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905494612</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905551746</link>
         <description><![CDATA[<p><strong>3:41</strong></p><p><br/></p><p>Allah ﷻ gives Zakariyya AS assurance in this ayah when he asks for a sign to confirm the glad tidings from Him. Even before this, we see a similar example with Ibrahim AS asking Allah for reassurance.  There is surely a deep hikmah behind Allah mentioning how His beloved servants and the best of mankind sought added assurance from Him, and how He responded to them in ways that were unexpected, yet more than enough for a believing heart to feel at peace.</p><p><br/></p><p>This should give us confidence too, to turn to Allah and ask Him for reassurance when we are confused, when we need clarity, or when our hearts seek peace. And we should have yaqeen that Allah will respond in a way that is sufficient for a sincere believing heart to find comfort and certainty.</p><p><br/></p><p>If we truly reflect over our own lives, we can find countless moments where Allah gave us exactly the reassurance we needed, in the most beautiful ways. سبحان الله.</p><p><br/></p><p>Another thought that crossed my mind is how often, when Allah ﷻ blesses us with something beautiful, we become inspired to show gratitude in a special way, by dedicating more time to worship, dhikr, Qur’an, or simply being closer to Him. But almost immediately, tests and distractions begin to appear, especially through our commitments and responsibilities toward the people around us. Gradually, out of concern for fulfilling those responsibilities, we start compromising on those new intentions until the enthusiasm weakens and slowly fades away. And سبحان الله, such patterns repeat in our lives so often.</p><p><br/></p><p>But here, Allah ﷻ shows us a way through Zakariyya AS. He was instructed to reduce communication with people to the bare minimum,  رمزا (through gestures/signs) while dedicating himself more to the remembrance of Allah, glorifying Him morning and evening.</p><p><br/></p><p>Isn’t there a lesson here for us too?</p><p><br/></p><p>Shouldn’t we also intentionally create moments where we minimize unnecessary interaction with the surroundings and dedicate more time to Allah, especially in blessed seasons and precious hours? The best ten days, the best ten nights, the moments after Fajr and Asr… aren’t these opportunities to train our hearts slowly toward stronger attachment with Allah?</p><p><br/></p><p>Even if we cannot do it constantly, can we at least adopt it occasionally and intentionally, so that our souls gradually become accustomed to living more in dhikr, tasbeeh, and conscious connection with Him?</p><p><br/></p><p>May Allah help us prioritize Him sincerely, train our hearts upon His remembrance, and bless us with consistency in worship. Aameen.</p>]]></description>
         <enclosure url="" />
         <pubDate>2026-05-10 16:44:11 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905551746</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905588040</link>
         <description><![CDATA[<p><strong>3:42</strong></p><p><br/></p><p>Choosing the family of ‘Imran by Allah SWT is shown to begin with the vow of Hannah, the mother of Maryam AS. From that moment until the special news brought by the Malaa’ikah to Maryam AS , informing her that she had been chosen - how many years would have passed? At least 10–13 years? Definitely not just a few days or months!</p><p><br/></p><p>During those years, what a life of dedication both mother and daughter must have lived for Maryam AS to deserve hearing such words! Those were not easy days, and the days ahead for Maryam AS were going to be even more difficult.</p><p><br/></p><p>But what about us?</p><p><br/></p><p>We sit here wishing to be among the chosen, yet we want it to happen overnight. We are not ready to put in years of gradual and patient effort, improving step by step and striving sincerely to grow closer to Allah SWT.</p><p>We get tired too easily and quickly slip into complaint mode:</p><p>“No matter how much I try, I always lose the edge.” And yet we claim to be people of patience.</p><p><br/></p><p>But where do we truly show our patience?</p><p><br/></p><p>Is it only when calamity strikes and we realize there is no option except to remain silent because it is Allah’s Qadr? Yes, that is indeed a form of patience, and it holds great value.</p><p><br/></p><p>But how patient are we in competing with ourselves to become better day by day? How patient are we in striving to be among the forerunners in good deeds? How patient are we in staying away from what is prohibited, even when our hearts are attached to it?</p><p><br/></p><p>How patient are we in balancing our attachment to this world with our love and attachment to Allah SWT and His Messenger ﷺ?</p><p><br/></p><p>Where is our patience really?</p><p><br/></p><p>And despite all this, we still wish to be chosen and to attain the status of people like Maryam and Asiya.</p><p><br/></p><p>Such heights require immense effort and immense patience.</p><p><br/></p><p>May Allah SWT help, guide, and strengthen us. Ameen.</p>]]></description>
         <enclosure url="" />
         <pubDate>2026-05-10 17:56:11 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905588040</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905628178</link>
         <description><![CDATA[<p>Assalamu alaikum </p><p>Bismillah </p><p>41ആയതിൽ ചില സമയങ്ങളിൽ അള്ളാഹു subhanahutha"ala നമുക്ക് നൽകുന്ന വലിയ അനുഗ്രഹങ്ങളിൽ അല്ലാഹുവിനെ നന്നായി ഓർമിക്കേണ്ടതിൻറ്റയും അവനെ വാഴ്ത്തേണ്ടതിന്റെയും മാതൃക ഇവിടെ ഓര്മിപ്പിക്കുന്നു </p><p>42ഉം 43ഉം ആയതുകളിൽ വളരെ ചെറിയ പ്രായമായിരിക്കെയും വിവാഹം കഴിക്കാതെയും ഉള്ള maryaminu(a) ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത അറിയിക്കുന്നതിനു മുൻപേ അള്ളാഹു അവരെ ലോകാരിൽ തെരഞ്ഞെടുത്ത കാര്യം അറിയിക്കുകയും ധാരാളമായി അല്ലാഹുവിന് ആരാധനകളിൽ മുഴുകുവാൻ കല്പിക്കുകയും ചെയ്തതിലൂടെ അള്ളാഹു മർയം ന്റെ മനസ്സിനെ ആത്മീയമായി തയ്യാറെടുപ്പിക്കുകയായിരികം അള്ളാഹു അ "ലം.</p><p>44ആയതിൽ ഇമ്രാൻറെ ഭാര്യ ഹന്നയുടെ നേർച്ച മുതൽ മർയം (അ )ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നത് വരെ ഉള്ള മഹത്തായ സംഭവങ്ങൾ നബി (സ )വഹയിലൂടെ അല്ലാതെ അറിയില്ലല്ലോ എന്ന് അള്ളാഹു പറയുമ്പോൾ നമ്മളെക്കൂടെ ഓർമപ്പെടുത്തുകയാണ് ഈ സംഭവങ്ങളിലൂടെയുള്ള പാഠങ്ങൾ.</p><p><br/></p><p>അടുത്ത് ആയതുകളിലൂടെ ഇമ്രാൻറെ ഭാര്യയുടെ നേർച്ചയും അവരുടെ ആത്മാർത്ഥമായ തീരുമാനവും മകൾക്കും സന്തതികൾക്കും വേണ്ടിയുള്ള പ്രാർത്ഥനയുടെയും എല്ലാം ഫലമായിരികാം അള്ളാഹു ഈസ (അ ) മർയം നു നൽകിയത് അള്ളാഹു a"alam..</p><p>47ആയതിൽ അല്ലാഹു ഉദ്ദേശിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു..</p><p>അൽഹംദുലില്ലാഹ് </p>]]></description>
         <enclosure url="" />
         <pubDate>2026-05-10 19:16:40 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3905628178</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3906208632</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5626017712/889b5f5d0f70aaa8b9a3c3c2e3f4f50e/image.jpg" />
         <pubDate>2026-05-11 03:50:27 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3906208632</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3906845638</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5628267169/210a5468ce0d51cc7fe62b122738eb73/17784983387588938105048926338279.jpg" />
         <pubDate>2026-05-11 11:19:50 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3906845638</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3907539425</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5631252804/f457337821e332de3b45d0463cf6b4a0/IMG_20260512_024114.jpg" />
         <pubDate>2026-05-11 21:12:17 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3907539425</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3907539661</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5631252804/76346c5c5d62e1f7f7d23de1a308dd2a/IMG_20260512_024135.jpg" />
         <pubDate>2026-05-11 21:12:34 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3907539661</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3907559662</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5631473319/de62fd1207b1d8a25b81f3fbd3e1f866/17785358513521965486759895107289.jpg" />
         <pubDate>2026-05-11 21:45:06 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3907559662</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908099311</link>
         <description><![CDATA[<p>السلام عليكم و رحمة الله و بركاته </p><p>بسم الله الرحمان الرحيم</p><p>ഒരു അടയാളം ഏർപ്പെടുത്തി തരണമെന്ന സക്കറിയ (അ) ൻ്റെ ദുആ സാം സാക്ഷാൽക്കരിക്കുന്നതോടൊപ്പം റബ്ബിനെ ധാരാളം ഓർമ്മിക്കുകയും തസ്ബീഹ്ചെയ്യുകയും വേണമെന്ന നിർദ്ദേശം</p><p>മറിയം (അ) തെരഞ്ഞെടുക്കപ്പെട്ടതും പരിശുദ്ധയാക്കപ്പെട്ടതും അറിയിക്കുന്നതോടൊപ്പം  റബ്ബിനോട് ഭക്തി കാണിക്കാനും സുജൂദിനും റുക്കൂഇനുമുള്ള  നിർദ്ദേശം...... ചിന്തിക്കണം........ നമുക്ക് കിട്ടിവരുന്ന അനന്തമായ അനുഗ്രഹങ്ങൾക്ക്നമ്മുടെ ശുക്ക്ർ മതിയാവുന്നുണ്ടോ എന്ന്</p><p>ദുആകളും ശുക്റുകളും നിരന്തരം നമ്മിൽ നിന്ന് ഉയരുമ്പോൾ നമ്മുടെ ഇന്നത്തെ അവസ്ഥ ഒരു പാട് മാറില്ലേ.......മാറ്റത്തെ ആഗ്രഹിച്ചു കൊണ്ട് അല്ലാഹു എന്തിനും കഴിവുള്ളവനാണെന്ന ബോധത്തോടെ പരിശുദ്ധ ഖുർആനിനെ സ്വാംശീകരിച്ച് കൊണ്ട് അതിൻ്റെ തണലിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടതിൻറെ പ്രാധാന്യം 41_47 ആയത്തുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ </p>]]></description>
         <enclosure url="" />
         <pubDate>2026-05-12 03:38:23 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908099311</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908141786</link>
         <description><![CDATA[<p><strong>3:43 </strong></p><p><br/></p><p>When Allah SWT commands Maryam AS here to be devoutly obedient, to prostrate, and to bow in rukoo’ before Him, we already know that she was deeply dedicated to Allah. In fact, that very devotion was among the reasons she was chosen above the women of the worlds. Yet, despite her elevated status, she is still commanded to increase in worship and obedience.</p><p><br/></p><p>This shows us something profound: the chosen servants of Allah are continuously raised higher in righteousness. The more they are blessed, the more they are guided to express gratitude through increased ‘ibadah, humility, and closeness to Allah SWT. Their journey does not stop with being chosen; rather, every blessing becomes a means for them to climb even further in taqwah and submission.</p><p><br/></p><p>There is definitely something for us to reflect upon here. Allah presents these noble role models to us not merely to admire them, but to follow their example at every stage and turning point of life. We are meant to think deeply, ponder sincerely, and strive to act upon the lessons reflected in their lives.</p><p><br/></p><p>May Allah SWT help us absorb these lessons into our own lives, continuously improve ourselves, and keep climbing the ladder of taqwah and righteousness. Ameen.</p>]]></description>
         <enclosure url="" />
         <pubDate>2026-05-12 04:06:24 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908141786</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908276961</link>
         <description><![CDATA[<p><strong>3:44 </strong></p><p><br/></p><p>In this ayah, when Allah SWT explicitly tells the Prophet ﷺ that these matters are being made known to him through revelation, it not only establishes that these incidents were previously unknown to him and therefore to his Ummah, including us, but also hints at a profound Hikmah behind Allah choosing to reveal these specific events despite the countless incidents that must have occurred during that era.</p><p><br/></p><p>The clearest Hikmah is the guidance, motivation, and lessons that believers are meant to derive from these verses -  both the ones before and after this statement. It is almost as though Allah SWT is drawing our attention deliberately, instructing us to sharpen our ears, awaken our minds, and prepare our hearts to truly absorb, reflect upon, and implement these teachings in our lives.</p><p><br/></p><p>Moreover, this statement gives an added assurance regarding the absolute truthfulness of what is being narrated. Since it is part of revelation, there remains no room for doubt for a heart sincere in seeking the truth. And at the same time, it teaches us that whatever Allah has chosen to mention here is already sufficient for a believer whose Iman is alive, sufficient to engage in deep Tadabbur, derive transformative lessons, and bring meaningful changes into life.</p><p><br/></p><p>Seeking further historical details or external confirmations may sometimes strengthen reassurance, and there can be benefit in that, but it is not fundamentally necessary for guidance. The portion Allah chose to reveal is, in itself, complete and adequate according to the perfect Hikmah of the Creator.</p>]]></description>
         <enclosure url="" />
         <pubDate>2026-05-12 05:22:31 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908276961</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908303157</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5633721395/683c75bb49e1319ea33872f4f4e0a828/_reflection_41_17.mp3" />
         <pubDate>2026-05-12 05:38:12 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908303157</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908427114</link>
         <description><![CDATA[<p>Assalamu alaikum.</p><p>Ayah 41</p><p>This ayah taught me the importance of morning and evening adhkar. The days when I become busy with worldly chores or become heedless and neglect my adhkar, I genuinely feel a dip in my iman and peace of heart. SubhanAllah, I realised that dhikr is one of the greatest means of staying connected and close to Allah throughout the day. Alhamdulillah for such a beautiful blessing that Allah made so easy for us.</p><p>Ayah 42</p><p>How honoured was Maryam in the sight of Allah. Allah chose her, purified her from shirk and indecency, and mentioned her by name repeatedly in the Quran. What a tremendous honour for a woman. There are people who consider women to be inferior but Allah proves that dignity, status &amp; honour are not based on gender, but on taqwa, righteousness &amp; closeness to Allah.</p><p>Ayah 43</p><p>Although this command was addressed to Maryam (AS), it is also a reminder for all believers. Alhamdulillah, Allah chose us to know Him and blessed us with the opportunity to learn His deen. It reminds me that I should live a life of submission, humility and devotion, worshipping Allah sincerely and striving to please Him in every aspect of life.</p><p>Ayah 44</p><p>SubhanAllah, the character and purity of Maryam were so العظيم that people disputed over who would be her guardian &amp; caretaker.  This ayah made me reflect deeply on myself. Do I possess even a fraction of the qualities that made her so beloved and honoured? It made me realise how much I need to  work for it and improve myself.</p><p>Ayah 45</p><p> The wordمقربين touched my heart. It carries such a   feeling of closeness .....He brings closer to Him whom He honours &amp; loves. Subhanallah, what a great previlege.</p><p>Ayah 47</p><p>This ayah shows Allah's absolute power &amp; decree. Nothing is impossible for Him, how much ever difficult we might feel.</p>]]></description>
         <enclosure url="" />
         <pubDate>2026-05-12 06:49:03 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908427114</guid>
      </item>
      <item>
         <title></title>
         <author>mfkt85</author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908455079</link>
         <description><![CDATA[<p>3:42</p><p><em>അല്ലാഹു ഒരാളെ തെരഞ്ഞെടുക്കുന്നതും അയാൾക്ക് സ്റ്റാറ്റസ് ഉയർത്തുന്നതും ഹൃദയശുദ്ധി കൊണ്ടും ഇഖ്ലാസ് കൊണ്ടും ഇബാദത്ത് കൊണ്ടുമാണ്.</em></p><p><br/></p><p> രണ്ടുപ്രാവശ്യം എടുത്തു പറഞ്ഞിരിക്കുന്നു ' chosen' എന്ന്. എത്രത്തോളം സ്പെഷ്യൽ ആയിരിക്കും അല്ലാഹുവിനു മറിയം (അ ). അവരുടെ മഹത്വവും  അല്ലാഹുവിൻറെ പ്രത്യേക അനുഗ്രഹവും ഇതിൽനിന്നും മനസ്സിലാക്കാം. അല്ലാഹുവിനെ ഇത്ര  സ്പെഷ്യൽ ആയിട്ടും ഒരു പെണ്ണും കടന്നുപോവാത്ത പരീക്ഷണമാണ് അവർക്ക് നൽകിയത്. പ്രയാസങ്ങൾ നൽകുന്നത് അല്ലാഹു അയാളെ ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ അടയാളമല്ല . </p><p>ആളുകൾ കാണാത്ത നന്മകൾ അള്ളാഹു കാണുന്നു. ഇഖ്ലാസോട് കൂടിയുള്ള പ്രവർത്തനം ഏതുകാര്യത്തിലും പ്രത്യേകിച്ച് ഇബാദത്തിലും വളരെ വിലപ്പെട്ടതാണ്. ഇവിടെ ഏത് പ്രായത്തിലും അല്ലാഹുവിൻറെ അടുക്കൽ സ്ഥാനം നേടാം,അല്ലാഹു ചൂസ് ചെയ്തതിൽ ഒരു പക്ഷേ ഉണ്ടായിട്ടാണല്ലോ ഈ രീതിയിലെങ്കിലും ഈ ഖുർആൻ പഠിക്കാനുള്ള അവസരം ഒരുക്കിത്തരുന്നത്. പക്ഷേ ഞാൻ ഇതിനെല്ലാം എത്രത്തോളം നന്ദി കാണിക്കുന്നുണ്ട് എന്ന് സ്വയം ചോദിച്ചു പോവുകയാണ്❓ ജീവിതത്തിൽ അനുവർത്തിക്കാറുണ്ടോ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കാൻ ശ്രമിക്കാറുണ്ടോ ❓ ഹൃദയം ശുദ്ധമാകുന്നതോടൊപ്പം തന്നെ അസൂയ അഹങ്കാരം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുക,അതുപോലെ വിനയവും നല്ല സ്വഭാവം ഉണ്ടാക്കിയെടുക്കുന്നതിലും ശ്രദ്ധ പുലർത്താൻ ഈ ആയത്തുകൾ പഠിപ്പിക്കുന്നു.</p><p><br/></p><p>3:43</p><p><em>മറിയം (അ )പോലെ മഹത്തായ ഒരാളോട് പോലും ആരാധനയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ അല്ലാഹു കൽപ്പിക്കുന്നു</em></p><p><br/></p><p> തെരഞ്ഞെടുത്തവർക്ക്‌ ഉണ്ടാവേണ്ട കാര്യങ്ങളാണ് ഈ ആയതിൽ പറയുന്നത്. മുകളിൽ പറഞ്ഞതുപോലെ ഈ ആയത്തുകൾ നമ്മിലേക്ക്‌ എത്തിച്ചത് റബ്ബിന്റെ അനുഗ്രഹമായി കാണുന്നു അൽഹംദുലില്ലാഹ. എന്നാൽ എൻറെ നമസ്കാരം വെറും ഒരു ബാധ്യതയാണോ അതല്ല അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗമാണോ ❓എത്രത്തോളമാണ് ഞാൻ എൻറെ നിസ്കാരത്തിൽ ശ്രദ്ധ പുലർത്തുന്നത്❓ പത്തിൽ എത്രയാണ് എനിക്കു ഞാൻ ഇടുന്ന മാർക്ക് ❓ആ നിസ്കാരം നേരെയാക്കാനുള്ള മാർഗമാണ് ഖുർആൻ മനസിലാക്കിയുള്ള നിസ്കാരത്തിലെ പാരായണം എന്നത്.  അതിൽ ഞാൻ എവിടെ എത്തിനിൽക്കുന്നു❓</p><p><br/></p><p>3:44</p><p>  ഈ ആയത്ത് ആദ്യമായി കേട്ടപ്പോൾ വല്ലാതെ ഹൃദയം  പിടഞ്ഞിരുന്നു. ഞാനീ പറഞ്ഞ  മറിയം (അ ), സക്കറിയ (അ ) യുടെയും ഈ ആദൃശ്യവാർത്തകൾ ഒക്കെ നടന്നപ്പോൾ നബിയേ നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ❗ അതല്ലെങ്കിൽ ലോകാവസാനം വരെയുള്ള ആളുകളോട് ഈ ഗ്രന്ഥം വായിക്കുമ്പോൾ അവരെ ചിന്തിപ്പിക്കുകയാണ് എങ്ങനെ ഈ അദൃശ്യ വാർത്തകൾ മുഹമ്മദ് നബി (സ ) കിട്ടി❗ അതുവരെയുള്ള ഗ്രന്ഥങ്ങളിൽ ഇല്ലാത്ത മൈന്യൂട്ട്ഡീറ്റെയിൽസ് ആയിട്ടുള്ള അദൃശ്യ വാർത്തകൾ❗ ഇതല്ലേ ഖുർആനിന്റെ മുഅജിസത്തു ❓ഇതല്ലേ പലപ്പോഴും ഹൃദയത്തോടുള്ള ഖുർആനിന്റെ  സംവാദം❗ അതുവഴി ആളുകൾ ഈ വേദഗ്രന്ഥത്തിന്റെ യഥാർത്ഥ സ്രോതസ്സ് തിരിച്ചറിഞ്ഞു ഹൃദയം പൊട്ടിപ്പോകുന്നു❗ അങ്ങനെ ഒരു ഫീലിംഗ്സ് ആദ്യമായി ഈ ആയത് കേട്ടപ്പോൾ ഉണ്ടായിട്ടുണ്ട്. ബഖറയിൽ ഒരു വെല്ലുവിളിയുണ്ടായിരുന്നലോ അല്ലാഹുവിന്റെ അതാണ് ഓർമിപ്പിക്കുന്നത്. ഇതുപോലുള്ള ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ ഇന്നത്തെ സന്ദർഭത്തിൽ ഏതു AI ക്കാണ് സാധിക്കുക❓  പ്രവാചകത്വത്തിൻറെ ഏറ്റവും വലിയ തെളിവായി ഈ ആയത്തുകൾ എന്നും ലോകാവസാനം വരെ നിലനിൽക്കുകതന്നെ ചെയ്യും.</p><p><br/></p><p>നിൻറെ വഹിയിലും ജ്ഞാനത്തിലും ഉറച്ച വിശ്വാസം നൽകണേ സത്യത്തെ മനസ്സിലാക്കാനുള്ള അറിവും ഹിദായതും നൽകണേ 🤲🏻</p><p><br/></p><p>3:45</p><p><em>അല്ലാഹു ഒരാളെ ഉയർത്താൻ തീരുമാനിച്ചാൽ അതിനെ ഒരാൾക്കും തടയാൻ ആവില്ല</em></p><p><br/></p><p>  ഈസാ നബിയുടെ മഹത്തായ സ്ഥാനം ഇവിടെ കാണിക്കുന്നു . ആ റൂട്ട് മാപ്പ് എത്തിക്കുന്നത് ഹന്നായിൽ സുബ്ഹാനല്ലാഹ്.(അവരിൽ നിന്നുണ്ടായ അടിസ്ഥാനങ്ങളെല്ലാം  നമ്മൾ കണ്ടു. ഈമാൻ, ഇഖ്ലാസ്, കോൺസ്റ്റിറ്റ് ഇബദത് etc )</p><p>അല്ലാഹുവിന്റെ പദ്ധതികൾ മനുഷ്യരുടെ കണക്കുകൂട്ടലുകളെക്കാൾ ഉയർന്നതാണ്. ചെറിയ പരീക്ഷണങ്ങൾ വരുമ്പോൾ പോലും പതറുന്ന നാം ചിന്തിക്കേണ്ടത് എത്ര വലിയ പരീക്ഷണത്തിലൂടെയാണ് അവർ കടന്നുപോയിട്ടുള്ളത്. എത്ര വലിയ പരീക്ഷണങ്ങളിലും അല്ലാഹുവിലുള്ള പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടുത്തരുത്, യഥാർത്ഥ വിജയം അല്ലാഹുവിന് പ്രിയപ്പെട്ടവൻ ആകുന്നതിലാണ്.</p><p><br/></p><p>3:46,47</p><p><em>അല്ലാഹുവിൻറെ كن فيكون ശക്തി എല്ലാത്തിലും ഉപരിയാണ്</em></p><p><br/></p><p> ദുആ ചെയ്യുമ്പോൾ അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും അള്ളാഹുവിനോട് ചോദിക്കാം. ചില കാര്യങ്ങൾ നമുക്ക് മനസ്സിലാകാതിരിക്കാം പക്ഷേ അല്ലാഹുവിൻറെ ജ്ഞാനം പൂർണ്ണമാണ്. അല്ലാഹുവിൻറെ ശക്തിക്ക് പരിധികൾ ഇല്ല.</p><p><br/></p><p>അല്ലാഹുവേ, നിന്റെ ശക്തിയിലും പദ്ധതിയിലും ഉറച്ച വിശ്വാസം നൽകണമേ; പ്രയാസങ്ങളിലും ഭയങ്ങളിലും നിന്നിൽ ആശ്രയിക്കുന്ന ഹൃദയം നൽകണമേ.🤲🏻</p>]]></description>
         <enclosure url="" />
         <pubDate>2026-05-12 07:03:49 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908455079</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908707044</link>
         <description><![CDATA[<p>സൂറ ആലു ഇമ്രാനിലെ 41 മുതൽ 47 വരെയുള്ള ആയത്തുകളുടെ ഒരു ചെറിയ വിവരണം</p><p>       സക്കരിയ നബിക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പോവുന്നു എന്ന് മലക്കുകൾ സന്തോഷവാർത്ത അറിയിച്ചപ്പോൾ അദ്ദേഹത്തിന് അത്ഭുതം തോന്നി താനൊരു വൃദ്ധനും തന്റെ ഭാര്യ ഒരു വന്ധ്യയുമാണ്  ആണ് അങ്ങനെയുള്ള തനിക്ക് എങ്ങനെ ഒരു കുഞ്ഞു ഉണ്ടാകും അദ്ദേഹം അല്ലാഹുവിനോട് ചോദിക്കുന്നു അതിനെ എന്തെങ്കിലും ഒരു അടയാളം കാണിച്ചു തരണമെന്ന് അല്ലാഹു പറഞ്ഞു അത് നീ മൂന്ന് ദിവസം ആംഗ്യഭാഷയിൽ അല്ലാതെ ആളുകളോട് സംസാരിക്കലാണ് സൂറത്തും മറിയമിൽ ആ കാര്യം അല്ലാഹു വിശദീകരിക്കുന്നുണ്ട് അദ്ദേഹം ജനങ്ങൾക്കിടയിൽ വന്ന് ആംഗ്യഭാഷയിൽ രാവിലെയും വൈകുന്നേരവും അല്ലാഹുവിന് തസ്ബീഹ് ചെയ്യണമെന്ന് സൂചന നൽകുന്നു അതിൽ നിന്ന് നമുക്ക് ഒരു പാഠമുണ്ട് രാവിലെയും വൈകുന്നേരവും ചൊല്ലുന്ന അദ്കാറുകൾ വളരെ പുണ്യമുള്ളതും പ്രതിഫലാർഹവും ആണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം </p><p>            മലക്കുകൾ മറിയമിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ സന്ദേശം അറിയിക്കുകയാണ് അല്ലാഹു മറിയമിനെ വിശിഷ്ടമായി തിരഞ്ഞെടുക്കുകയും ശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു ലോകത്തുള്ള സ്ത്രീകളിൽ വിശിഷ്ടമായി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു അവരിലൂടെ അല്ലാഹുവിന്റെ വലിയ ഒരു ദൗത്യം നിറവേറാൻ ഉണ്ടെന്നുള്ള വിവരം അറിയിക്കുകയാണ് അതിന് നീ നമസ്കരിക്കുന്നവരോടൊപ്പം ചേർന്ന് നിസ്കരിക്കുകയും റുകൂഅ് ചെയ്യുകയും   നല്ല സഹനവും സഹായവും തേടിക്കൊണ്ടിരിക്കണം </p><p>          മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമക്  അജ്ഞാതമായിരുന്ന ഈ കാര്യങ്ങളൊക്കെ ഈ കാര്യങ്ങളൊക്കെ അള്ളാഹു വഹീലൂടെ അദ്ദേഹത്തെ അറിയിക്കുകയാണ് അല്ലാഹുവിന്റെ പ്ലാൻ എത്ര ഹിക്മത്തോടെയാണ് അല്ലാഹു ചെയ്തത് എന്ന് പെണ്ണായിരുന്ന മറിയമിനെ ബൈത്തുൽ മുഖദ്ദസ്പരിപാലിക്കാൻ വേണ്ടി സ്വീകരിക്കാൻ മടി ച്ച ഇസ്രായേല്യയർ അവസാനം അവരുടെ സംരക്ഷണം ലഭിക്കാൻ വേണ്ടി തർക്കം നടത്തുകയും അമ്പുകോൽ  ഉപയോഗിച്ച് നറുക്കെടുക്കുകയും ചെയ്യുകയാണ്  അവളെ സക്കരിയ നബിയുടെ സംരക്ഷണത്തിൽ  ആക്കുകയും ചെയ്തു ഇമ്രാന്റെ ഭാര്യ ഹന്ന യിൽ നിന്ന് വരുടെ സമർപ്പണത്തെ വളരെ ഭംഗിയായി സ്വീകരിച്ചു എന്ന് അറിയിക്കുകയാണ്</p><p>            മലക്കുകൾ മറിയമിന്റെ അടുത്ത് വന്ന് സന്തോഷവാർത്ത അറിയിക്കുകയാണ് അല്ലാഹുവിന്റെ ഒരു വാക്ക് മുഖേന മസീഹ് എന്ന ഈസ ഇബ്നു മറിയമിനെ കുറിച്ച് അദ്ദേഹം ഇഹത്തിലും പരത്തിലും പ്രമുഖനും മഹത്വമുള്ളവനുമാണ് അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനും ആണ് </p><p>             അല്ലാഹുവിന്റെ ദീനിനെ പ്രചരിപ്പിക്കുവാൻ വേണ്ടി പ്രത്യേകമായി തിരഞ്ഞെടുത്ത ചിലരിൽ പെട്ടവരായിരുന്നു ഇമ്രാന്റെ കുടുംബം ദി നിൽ വിജ്ഞാനം നൽകിക്കൊണ്ട് ആ വിജ്ഞാനം മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുവാൻ വേണ്ടി </p><p>                എന്നാൽ ഇസ്രായേലിയർ അവർക്ക് ഒരു വിലയുംനൽകാതെ അവരെ കളവാക്കുകയും കൊന്നുകളയുകയുമാണ് ചെയ്തത് അവർ ദീനിനെ ധർമ്മവിരുദ്ധമാക്കി </p><p> ബനു ഇസ്രായേലിയരുടെ ഈ സ്വഭാവം കാരണം  അവരെ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന ശ്രേഷ്ഠത അവരിൽ നിന്നും എഴുത്തുകളഞ്ഞു അവസാനമായി  ഈസാ നബിയെ അയച്ചുകൊണ്ട് അവർക്ക് അവസാനത്തെ താക്കീതായി  ഈസാ നബിയെ അയക്കുകയാണ് അദ്ദേഹത്തിന്റെ ജന്മം മുതൽ അത്ഭുതങ്ങൾ ആണ് ധാരാളം മുഅജിസത്തുകളും  ആയാണ് അദ്ദേഹം വന്നത് അല്ലാഹുവിന്റെ അളവറ്റ കാരുണ്യം ആയിട്ടാണ് അത് അങ്ങനെ  അദ്ദേഹം അല്ലാഹുവിന്റെ ശരിയായ പ്രവാചകനാണെന്ന് വിശ്വസിക്കാനും അദ്ദേഹത്തെ അനുസരിക്കാനും വേണ്ടി അദ്ദേഹം അവസാനമായി വരുന്ന ഒരു പ്രവാചകനെക്കുറിച്ച് അറിയിക്കുകയും ചെയ്തു ആ പ്രവാചകനിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യാൻ വേണ്ടി എന്നാലേ അവർ വിജയിക്കുകയുള്ളൂ എന്ന് അറിയിക്കുകയാണ്  </p><p>            ഈസാ നബി ധാരാളം മുഹജിസത്തുകൾ ആയാണ്</p><p> അയക്കപ്പെട്ടത്  അതിൽ ഒന്നാണ് അദ്ദേഹം തൊട്ടിലിൽ ആയിരിക്കുമ്പോഴും മധ്യവയസ്കൻ ആയിരിക്കുമ്പോഴും സംസാരിക്കുമെന്നത് അദ്ദേഹം തൊട്ടിലിൽ വെച്ച് സംസാരിക്കുന്നതിനെക്കുറിച്ച് സൂറമറിയാമിൽ പ്രതിപാദിക്കുന്നുണ്ട് അതുപോലെ മധ്യവസ്കൻ ആയിരിക്കുമ്പോഴും സംസാരിക്കും കാരണം അദ്ദേഹത്തെ അള്ളാഹു ഭൂമിയിൽ നിന്ന് മധ്യവയസ്കൻ ആയിരിക്കുമ്പോൾ ഉയർത്തിയതാണ് ഇനി അന്ത്യനാൾ അടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വരവ് മധ്യവയസ്കനായ അദ്ദേഹത്തിന് ലോകത്തിലെ ഏതൊരു പ്രദേശത്തും എത്തിയാലും അവരുടെ ഭാഷ സംസാരിക്കാനുള്ള കഴിവാണ് കാരണം ഒരു ഭാഷ സംസാരിക്കാൻ ആ നാട്ടിൽ വളർന്നു വരികയോ അല്ലെങ്കിൽ ആ ഭാഷ പഠിക്കുകയോ അവരോട് ഒപ്പം ജീവിക്കുകയോ വേണം ഇതൊന്നും കൂടാതെ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുക എന്നത് ആയിരിക്കും അല്ലാഹു അതിലൂടെ ഉദ്ദേശിച്ചത് അല്ലാഹു ആലം </p><p>          മറിയമിനെ ഒരു കുഞ്ഞു ഉണ്ടാകുന്നു എന്ന സന്തോഷവാർത്ത അറിയിച്ചപ്പോൾ അവൾ ചോദിക്കുകയാണ് തന്നെ ഒരു പുരുഷനും സംസ്പർശിച്ചിട്ടില്ല പിന്നെ തനിക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടാകും അല്ലാഹു പറയുകയാണ് എന്നാൽ കാര്യം അങ്ങനെ തന്നെയാണ് അള്ളാഹു ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകുന്നു.</p><p>           ഈസ ഒരു സാധാരണ കുഞ്ഞല്ല പിതാവില്ലാതെ ജനിച്ച അദ്ദേഹത്തിന് ഒരു പ്രത്യേക കാര്യത്തിനുവേണ്ടി അല്ലാഹു പ്ലാൻ ചെയ്തു ഉണ്ടാക്കിയതാണ് ഇനിയും അദ്ദേഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ നമുക്ക് അടുത്ത ആയത്തിലൂടെ മനസ്സിലാക്കാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ</p>]]></description>
         <enclosure url="" />
         <pubDate>2026-05-12 10:25:22 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908707044</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908839505</link>
         <description><![CDATA[<p>Faheema Farooq </p>]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5634857042/b72c1cd650f271cf601036dcea7d77f5/Reflection.mp3" />
         <pubDate>2026-05-12 12:24:34 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3908839505</guid>
      </item>
      <item>
         <title></title>
         <author>mumthazshahul1209</author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909075169</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5481288420/8aa92ee151c81e310212dd50c1c51cf4/17785974699476695446691079930760.jpg" />
         <pubDate>2026-05-12 14:53:50 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909075169</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909088839</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5636694175/ed86dcf0b522274e8660f03010d72f28/Reflection_ayah_41_47.pdf" />
         <pubDate>2026-05-12 15:04:20 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909088839</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909105307</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5636787350/007e99c8bc073ff8149de5977f502a3a/17785989288151566673129388703383.jpg" />
         <pubDate>2026-05-12 15:16:46 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909105307</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909266984</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5636698742/803a0be4ba411bf9a0f891d713fa891d/audio.mp3" />
         <pubDate>2026-05-12 17:34:49 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909266984</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909304651</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5637690031/585fe2e2d999e86dfd460c52fc889852/image.png" />
         <pubDate>2026-05-12 18:08:02 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909304651</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909749182</link>
         <description><![CDATA[<p>3:41</p><p>അല്ലാഹുവും അവന്റെ അടിമയും തമ്മിലുള്ള മനോഹരമായ ഒരു സംഭാഷണമാണിത്.അതിൽ ദൃഢ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. നമ്മുടെ ഓരോ പ്രാർത്ഥനകളും പ്രാർത്ഥിക്കുമ്പോഴും  എല്ലാം പ്രാർത്ഥിച്ചു ഉത്തരത്തിനായി കാത്തിരിക്കാതെ അല്ലാഹുവിനെ രാവിലെയും വൈകുന്നേരവും ധാരാളമായി ഓർക്കുകയും ചെയ്യുകയും ഇസ്തിഗ്ഫാർ ചെയ്യുകയും ചെയ്യുക. ഇതും കൂടി ചെയ്യുമ്പോൾ ആണ് ആ പ്രാർത്ഥനയുടെ ഉത്തരം ലഭിക്കാനുള്ള യോഗ്യത നമുക്ക് ലഭിക്കുന്നത്. ധാരാളമായി ഓർക്കുക എന്ന് പറഞ്ഞാൽ നമ്മുടെ ഓരോ ശ്വാസത്തിലും അല്ലാഹുവിനെ ഓർക്കേണ്ടതുണ്ട്.عشيّ،إبكار ഈ പദങ്ങളിൽ നമ്മുടെ ഒരു ദിവസത്തെ എല്ലാ സമയങ്ങളും ഉൾക്കൊള്ളുന്നു. അതിനാൽ അത് ഫർളു കളിലും സുന്നത്തുകളിലും തസ്ബീഹകളിലും അദ്കാറുകളിലും  കൊണ്ടുവരുവാൻ നാം ശ്രമിക്കുകയും അതിനായി ദുആ ചെയ്യുകയും ചെയ്യുക.</p><p><br></p><p>3:42</p><p> ഇമ്രാന്റെ ഭാര്യ പ്രസവിച്ച സമയത്ത് ഞാനൊരു പെൺകുട്ടിയെ ആണല്ലോ പ്രസവിച്ചത് ഞാൻ പ്രസവിച്ചതിനെ കുറിച്ച് അല്ലാഹുവിന്അറിയാം എന്ന് പറഞ്ഞപ്പോൾ അവർക്കും സമൂഹത്തിനും ഒരു ആശങ്കയുണ്ടായിരുന്നു. ആണ് പെണ്ണിനെ പോലെയല്ലല്ലോ. അല്ലാഹുവിന്റെ തീരുമാനം എത്ര അപാരം. അദൃശ്യം അറിയുന്നവൻ അവൻ മാത്രമാണ്. അവനാണല്ലോ എല്ലാം സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവനും. അവൻ മറിയമിനെ ഏറ്റവും നല്ല ഉൽപാദനമായി വളർത്തുകയും അവരെ പരിശുദ്ധയാക്കുകയും  ലോക സ്ത്രീകളിൽ വച്ച് തന്നെ ഉത്തമയാക്കി തിരഞ്ഞെടുക്കുകയും ചെയ്തു സുബ്ഹാനല്ലാഹ്. നാം ഓരോരുത്തരും നമ്മുടെ മക്കളെ വളർത്തുമ്പോൾ നമുക്കെല്ലാം അറിയാം അവർ വഴി പിഴക്കുമോ പിഴക്കുമോ അല്ലെങ്കിൽ അവരുടെ പോക്ക് ശരിയല്ല എന്നുള്ള രീതിയിൽ അനുമാനിച്ച് അവരുമായി കലഹിക്കുന്നതിന് പകരം ക്ഷമയോടെ തർബിയ്യത് നൽകി പ്രാർത്ഥിക്കുക </p><p>നമ്മളെക്കാൾ തഖ് വ യുള്ളവരായി അല്ലാഹു അവരെ തിരഞ്ഞെടുക്കും. മറിയം (അ )യുടെ ശ്രേഷ്ഠത അവരുടെ മാതാവിനെക്കാൾ ആണല്ലോ. അവരെ ലോക സ്ത്രീകളിൽ വച്ച് തന്നെ ഉൽകൃഷ്ടയാക്കിയല്ലോ </p><p><br></p><p>3:43</p><p> അല്ലാഹുവിനോട് അടുക്കാനുള്ള ഏറ്റവും എളുപ്പവഴി തഖ്‌വയോട് കൂടെ റുക്കൂ ഉം സുജൂദും ചെയ്യുക അഥവാ നമസ്കരിക്കുക.അടിമയും ഉടമയും തമ്മിലുള്ള രഹസ്യ സംഭാഷണമാണല്ലോ നമസ്കാരം.</p><p>3:44</p><p> വർഷങ്ങൾക്കു മുമ്പേയുള്ള ഒരു കാര്യം എത്ര വ്യക്തമായാണ് അല്ലാഹു നമുക്ക് വിവരിച്ചു തരുന്നത്. മറ്റൊരു ഗ്രന്ഥത്തിനും ഈ യാഥാർത്ഥ്യം പറഞ്ഞു തരാൻ കഴിയില്ല. നമ്മൾ കേൾക്കുന്ന കാലങ്ങൾക്കു മുമ്പ് ഉള്ള കഥകളെല്ലാം ഒരുപാട് കൂട്ടി ചേർക്കലുകളും ഒഴിവാക്കലുകളും കഴിഞ്ഞാണ് നമ്മുടെ  അടുത്തെത്തുന്നത്. അന്ന് സംഭവിച്ച കാര്യങ്ങൾ എത്ര വ്യക്തമായാണ് റബ്ബ് നമുക്ക് അറിയിച്ചു തരുന്നത്. അവർ അവിടെ അമ്പു കോലുകൾ ഇട്ട സമയത്തും അവർ തർക്കിച്ച സമയത്തും നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ.  അദൃശ്യം അറിയുന്നവൻ അല്ലാഹു  മാത്രമാണ്. അതിനാലാണ് അല്ലാഹു  ഇത് അറിയിച്ചു തരുന്നത് </p><p>3:45</p><p> ഒരു മാതാവ് ഗർഭം ചുമന്നപ്പോൾ  ദൃഢ വിശ്വാസത്തോടെ യുള്ള നേർച്ചയും പ്രാർത്ഥന യും അവരുടെ സന്താന പരമ്പരയിലൂടെ അതിന് അല്ലാഹു ഉത്തരം നൽകുന്നതുമാണ് ഈ ആയത്തിലൂടെ നാം കാണുന്നത്. നമ്മളും നമ്മുടെ ഓരോ പ്രാർത്ഥനകളിലും നമ്മുടെ സന്താന പരമ്പരകൾക്കും വരുന്ന തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണം</p><p>3:46, 47</p><p> അല്ലാഹുവിന്റെ അപാരമായ ഒരു  معجزة ആണ്  ഇവിടെ സംഭവിക്കാൻ പോകുന്നത്. അല്ലാഹു ഭൂമിയിൽ  ഉണ്ടാക്കിയിട്ടുള്ള ഒരു നിയമമാണ് സ്ത്രീ പുരുഷ ബന്ധത്തിലൂടെയുള്ള സന്താനങ്ങളുടെ ജനനം. അവന്റെ ഒരു വലിയ  തീരുമാനം ലോകത്ത് നടപ്പാക്കുവാൻ പോവുകയാണ്. അതിനെക്കുറിച്ച് വ്യക്തമായിട്ടാണ് മറിയം (അ )ന് അറിയിച്ചു കൊടുക്കുന്നത്. അവരാകട്ടെ നിരന്തരം അല്ലാഹുവുമായി അടുക്കുകയും അല്ലാഹു അവർക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നു. നടക്കാൻ പോകുന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവുമില്ല. എങ്കിലും അത്ഭുതത്തോടെ റബ്ബിനോട് അതെങ്ങനെ സംഭവിക്കും എന്ന് ചോദിക്കുകയാണ് സുബ്ഹാനല്ലാഹ്. ഈ തഖ്‌വയും തവക്കുലും നമ്മളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്.</p><p> അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് അവൻ ഉണ്ടാക്കുക തന്നെ ചെയ്യും. നമ്മുടെ ജീവിതത്തിൽ പലതര പരീക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. നമുക്ക് അതിന്റെ  ഫൈനൽ എന്താണെന്ന് അറിയില്ല. അല്ലാഹുവിന് മാത്രമാണ് ആ പരീക്ഷണം  നല്ലതായാലും ചീത്തയായാലും അതിന്റെ ഹിക്മത്ത് അറിയുകയുള്ളൂ. അതിൽ നമ്മൾ ക്ഷമയോടെ കാത്തിരിക്കുക.</p>]]></description>
         <enclosure url="" />
         <pubDate>2026-05-13 01:31:46 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3909749182</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3910343792</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5641208444/802caf0eaf34951cae88774397a9ce09/Audio_from_i4SY_LLP.mp3" />
         <pubDate>2026-05-13 07:19:53 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3910343792</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3914017877</link>
         <description><![CDATA[<p>بسم الله الرحمن الرحيم الحمد لله الحمد لله رب رب العالمين فما توفيقي الا بالله عليه توكلت واليه انيب</p><p><br/></p><p><br/></p><p>അല്ലാഹു സുബ്ഹാനവുതാല ഈ ഓരോ ആയത്തിലും അവന്റെ വളരെ അധികമുള്ള സ്നേഹത്തിൻറെ കരുതലിന്റെ വാക്കുകളാണ് നമ്മൾ ഇവിടെ ഓർമിപ്പിക്കുന്നത് നമുക്കൊരു അനുഗ്രഹം ലഭിച്ചാൽ അതിന് നമ്മൾ അടയാളം ചോദിച്ചതാണെന്ന് കരുതുക എന്നാൽ തന്നെ അല്ലാഹു പറയുന്നത് നിങ്ങൾ മറ്റ ആരോടും മിണ്ടാതെ എന്നോട് മിണ്ടുക എന്നതാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മുടെ അരികിൽ ഉണ്ടാകുമ്പോൾ അവർ നമ്മോടു മിണ്ടാതെ മറ്റൊരാളുടെ മിണ്ടുന്നത് മനുഷ്യരായി നമുക്ക് ഒരിക്കലും സഹിക്കില്ല അല്ലേ അത് നമ്മുടെ അങ്ങേയറ്റത്തെ സ്നേഹത്തിൻറെ ഒരു പ്രകടനമാകുന്നു നമ്മുടെ റബ്ബിനെ നോക്കൂ നിങ്ങൾ മനുഷ്യരോട് ആരോടും സംസാരിക്കേണ്ട എന്നോട് സംസാരിക്കുക രാവിലെയും വൈകുന്നേരവും അതായത് ദിവസം മുഴുവൻ അങ്ങനെയുള്ള മൂന്ന് ദിവസം ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ ഒരു വലിയ അനുഗ്രഹം തന്നിട്ട് അല്ലാഹു ചോദിക്കുന്നത് അല്ലാഹു അതിനുള്ള അടയാളമായി പറയുന്നത് മൂന്ന് ദിവസം എന്നോട് സംസാരിക്കുക മനുഷ്യരോട് സംസാരിക്കാതിരിക്കാൻ നമ്മൾ ഓർക്കുന്നത് അവനെ ആകണം അവനെ മാത്രം ഓർക്കണം എന്ന് ഒരു ഭയങ്കര സ്നേഹം അല്ലാണ്ട് അൽഹംദുലില്ലാഹ് എത്രത്തോളം നമ്മളോട് സ്നേഹം നമ്മൾ ഇതൊന്നും മനസ്സിലാക്കാതെ ഇങ്ങനെ പോവുകയാണ് ഒന്നാമത്തെ ആയത്തിൽ ഇതു പറഞ്ഞ റബ്ബ് രണ്ടാമത്തെ ആയത്തിൽ പറഞ്ഞിരിക്കുന്നത് നമ്മളോട് തന്നെയല്ലേ നിങ്ങളെന്നെ ധാരാളമായി സുജൂദ് ചെയ്യാ റിക്രൂ ചെയ്യുക നമസ്കരിക്കുക എന്നത് അതും അല്ലാഹുവിനുള്ള സംസാരം തന്നെയാണല്ലോ ഇന്ന് നമ്മൾ കാണുന്ന ഈ ലോകത്ത് പലരും പിന്നാലെയാണ് എന്നാൽ അല്ലാഹു നമ്മളെ അല്ലാഹുവിൻറെ കലാമി കെട്ടിയിട്ടിരിക്കുകയാണ് അൽഹംദുലില്ലാഹ് അത് എത്രത്തോളം അവൻറെ സ്നേഹം ആണ് ഈ ആയത്ത് നമ്മളോട് തന്നെയല്ലേ സംസാരിക്കുന്നത് നിങ്ങളെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു ധാരാളമായി സുജൂദ് ചെയ്യാറു ചെയ്യുക ഭയഭക്തി കാണിക്കുക എന്നത് നമ്മളോട് തന്നെയല്ലേ പറയുന്നത് അല്ലാഹുവേ ഞങ്ങൾക്ക് നിന്നെ ഏറ്റവും ഹൃദയസാന്നിധ്യത്തോടുകൂടി ഇബാദത്തുകൾ ചെയ്യാൻ നിൻറെ സഹായം വേണം റബ്ബേ ഞങ്ങളെ സഹായിക്കണേ അല്ലാഹുവേ ഈ കഥയൊക്കെ വിവരിച്ചതിനു ശേഷം അല്ലാഹു പറയുകയാണ് നബിയെ താങ്കൾ അവിടെ ഉണ്ടായിരുന്നില്ല ഇതൊന്നും സംഭവിക്കുന്ന കാലത്ത് അള്ളാഹു ഇങ്ങനെ പല സംഭവകഥകളും വിവരിക്കുന്നത് ഒരു മുഴുനീള കഥയായിട്ടൊന്നുമല്ല അതിൽ നമുക്ക് എന്താണ് എടുക്കേണ്ടത് അത് മാത്രം പറഞ്ഞു തന്നു ഒരുപാട് പരിധി അന്വേഷിച്ച് നിങ്ങൾ പ്രയാസപ്പെടേണ്ട നിങ്ങളുടെ ജീവിതത്തിലേക്ക് എടുക്കാനുള്ള എടുക്കാനുള്ളത് മാത്രം നിങ്ങളിൽ നിന്ന് എടുത്തോളൂ എന്ന് അവിടെയും നമ്മെ പ്രയാസപ്പെടുത്താത്ത സ്നേഹനിധിയായ റബ്ബ് നമുക്കും അല്ലാഹു സുബ്ഹാനവുതാല മക്കളെ തന്നിട്ടുണ്ടല്ലോ അല്ലാഹുവിനെ സാമീപ്യമുള്ള രൂപത്തിൽ നമ്മുടെ മക്കളെയും വളർത്താൻ അല്ലാഹു നമുക്ക് എളുപ്പം തരട്ടെ. അല്ലാഹുവിൻറെ ദീനിന്റെ പിൻഗാമികളായി നമ്മുടെ മക്കളെയും മക്കളുടെ മക്കളെയും തലമുറകളെയും അല്ലാഹു സുബ്ഹാനവുതാല മാറ്റി തരട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ</p><p><br/></p><p><br/></p><p>അല്ലാഹുവിനോട് നമ്മൾ എന്ത് കാര്യം ചോദിച്ചാലും അല്ലാഹുവിനെ സംബന്ധിച്ചടത്തോളം അതുണ്ടാകും എന്ന് അല്ലാഹുവിൻറെ ഒരു വാക്ക് മാത്രം മതി അങ്ങനെയെങ്കിൽ നമുക്ക് അല്ലാഹുവിനോട് ചോദിക്കുന്നതിൽ വല്ല മടിയുടെയും ആവശ്യമുണ്ടോ നമുക്ക് ചോദിക്കാം ഓരോ കാര്യങ്ങളും അതിൻറെ ഏറ്റവും ഉന്നതമായ രൂപത്തിൽ അല്ലാഹുവിനോട് വഹാബായ റബ്ബിനോട് ഓരോരുത്തരെയും ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ</p>]]></description>
         <enclosure url="" />
         <pubDate>2026-05-15 12:22:31 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3914017877</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3914040889</link>
         <description><![CDATA[]]></description>
         <enclosure url="https://padlet-uploads-usc1.storage.googleapis.com/5654627834/d6e0b9e57e35daceede3c4ff16c72dd1/audio.mp3" />
         <pubDate>2026-05-15 12:46:36 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3914040889</guid>
      </item>
      <item>
         <title></title>
         <author></author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3914200194</link>
         <description><![CDATA[<p>Ayah 42 , 43</p><p><br/></p><p>Allah chooses Maryam AS as the best of women..she was purified..</p><p>She was already so pure we know Subhan Allah!!</p><p><br/></p><p>Here Allah purifies her and shows her it is a great favour and so she is supposed to do more sujud and ruku..</p><p><br/></p><p>Now shifting the focus to ourselves,  we are all here learning the qalam of Allah, isn't that a great blessing?</p><p>Didn't Allah choose us for it? </p><p>Choose us to do something so great when the majority of the world is headless. If you are chosen then Purification is either on the way or happening gradually..</p><p>It places a big responsibility upon us to get closer to Allah and as well spread the light to do our part. If no one set aside time to spread the knowledge, today we won't have resources to learn from right? </p><p>May Allah help us, guide us and keep us steadfast..</p>]]></description>
         <enclosure url="" />
         <pubDate>2026-05-15 14:32:29 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3914200194</guid>
      </item>
      <item>
         <title></title>
         <author>naimanp557</author>
         <link>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3916845201</link>
         <description><![CDATA[<p>السلام عليكم والرحمة الله وبركاته </p><p>സൂറ ആലിംറാനിലെ 47 വരെയുള്ള ആയത്തുകളിലൂടെ കടന്നുപോകുമ്പോൾ അല്ലാഹുവിൻ്റെ മഹത്വവും പ്രതാപവും  സൃഷ്ട്ടികൾക്കിടയിലുള്ള തിരഞ്ഞെടുപ്പുകൾക്ക് പിന്നിലുള്ള ഹിക്മത്തും കാരുണ്യവും ഒന്നുകൂടി അതിശയിപ്പിക്കുന്നു. കുഞ്ഞുമായി ബന്ധപ്പെട്ട 3 വ്യത്യസ്ഥ സാഹചര്യങ്ങളിലുള്ള സംഭവങ്ങൾ 1 മാതാവിൻ്റെയും 1 പിതാവിൻ്റെയും അകമഴിഞ്ഞ പ്രാർത്ഥനയുടെ ഫലമായിരുന്നു. ഹെന്നയുടെ കുഞ്ഞ്(മറിയം ബീവി) ജനിക്കുന്നതിന് മുമ്പ് പിതാവ്(ഇംറാൻ(അ)) നഷ്‌ടപ്പെട്ടു പോയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ മുതലുള്ള ഹെന്നയുടെ ദുആ അല്ലാഹു  നമ്മുക്ക് അറിയച്ചു തന്നു, അല്ലാഹു എങ്ങനെ      ആ ദുആയ്ക് ഉത്തരം നൽകിയെന്നും. മറിയം(അ)ക്ക് പ്രത്യേകമായി നൽകപ്പെട്ട "റിസ്‌ക്" പ്രവാചകനായ സകരിയ (അ) യെ പോലും  അതിശയിപ്പിച്ചു.അങ്ങേയറ്റത്തെ വാർദ്ധക്യത്തിൻ്റെ എല്ലാ അവശതകളിലുമാണ് സകരിയ(അ)ക്കും ഭാര്യക്കും യഹ് യ (അ) യെ അല്ലാഹു നൽകുന്നത്. പ്രതീക്ഷ കൈവിടാതെയുള്ള ഓരോ പ്രാർത്ഥനക്കും വൈകിയാണെങ്കിലും ഉത്തരം നൽകാൻ അല്ലാഹുവിനാകുമെന്നതിനുള്ള തവക്കുലിനുള്ള ഉദാഹരണമായിരുന്നു ഇത്.  മറിയം(അ) ക്ക്   പുരുഷസ്പർഷമേൽക്കാതെ തന്നെ ഒരു കുഞ്ഞിനെ (ഈസ(അ)) നൽകി വൈദ്യശാസ്ത്രത്തെ തന്നെ വെല്ലുവിളിക്കുന്ന അദ്‌ഭുതം ലോകർക്ക് മുമ്പിൽ കാണിച്ചു. ആയത്ത് 6ൽ പറയുന്നത് ഇവിടെ ചേർത്തു വായിക്കാം. </p><p>هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ</p><p>“ഗർഭാശയങ്ങളിൽ നിങ്ങളെ അവൻ ഇഷ്ടപ്പെടുന്ന വിധത്തിൽ രൂപം നൽകുന്നതും അവനാണ്‌. അവൻ അല്ലാതെ ആരാധനാർഹനായ യാതൊന്നുമില്ല. അവൻ അത്യന്തം പ്രതാപിയും ജ്ഞാനവാനുമാകുന്നു"</p><p>41ാമത്തെ ആയത്തിൽ കുഞ്ഞുണ്ടാവുന്നതിനുള്ള അടയാളം  ചോദിച്ച സകരിയ(അ) ക്ക് 3 ദിവസം ആംഗ്യങ്ങൾ മാത്രമുള്ള സംസാരവും, അപ്പോൾ അല്ലാഹുവിനെ  കൂടുതൽ സ്‌മരിച്ച് തസ്ബീഹ് ചെയ്യാനുമായിരുന്നു ലഭിച്ച മറുപടി. അല്ലാഹു നൽകുന്ന അനുഗ്രഹങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കണമെന്ന് ഇത് വ്യക്തമാക്കുന്നു. 43ാമത്തെ ആയത്തിൽ മർയം(അ)യോടും അല്ലാഹു തിരഞ്ഞെടുത്തതിൻ്റെ പേരിൽ ഭക്തി കാണിക്കാനും  സുജൂദും റുകൂഉ്ും ചെയ്യുവാനും പറയുന്നു.44ാമത്തെ ആയത്തിൽ നബി(സ)ക്ക് ഈ കാര്യങ്ങളൊക്കെ വഹ് യിലൂടെ നൽകപ്പെട്ടതാണെന്നും  പറയുക വഴി അദൃശ്യത്തിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. 45,46,  ആയത്തുകളിൽ ഈസ(അ) യെ പറ്റിയുള്ള സന്തോഷവാർത്തയും ശ്രേഷ്ഠതയും വിവരിക്കുന്നു. തൊട്ടിലിൽ വെച്ചുള്ള ഈസ(അ) യുടെ സംസാരം മുഅ്ജിസത്തായിരുന്നു, മദ്ധ്യവയസ്കനായിട്ടുള്ള സംസാരവും ഇവിടെ എടുത്തു പറയുക വഴി ഖിയാമത്ത് നാളിലെ തിരിച്ചുവരവിനെ കൂടി സൂചിപ്പിക്കുന്നു,.47ാമത്തെ ആയത്തിൽ മർയം(അ)യുടെ നിഷ്‌കളങ്കമായ ചോദ്യം വഴി അവരുടെ വിശുദ്ധിയെ അല്ലാഹു ലോകത്തിന് മുന്നിൽ സത്യപ്പെടുത്തുന്നു , ഒപ്പം അല്ലാഹുവിൻ്റെ ഉദ്ദേശത്തെയും കഴിവിനെയും തുറന്നുകാണിക്കുന്നു. ഈ ചരിത്രങ്ങളൊക്കെ നമ്മിലേക്കെത്തിക്കുക വഴി ഇതിൽ നിന്നൊക്കെ നാം അറിയേണ്ടതും ഉൾകൊള്ളേണ്ടതുമായ ഒരുപാട് തിരിച്ചറിവുകൾ , ജീവിത വീക്ഷണത്തിൽ തന്നെ ഉണ്ടാവേണ്ട മാറ്റങ്ങളെയും അല്ലാഹുവിനോടുണ്ടാവേണ്ട  ഭയവും നന്ദിയും വ്യക്തമാക്കുന്നു, അവർ സഞ്ചരിച്ച വഴികളിൽ സഞ്ചരിക്കാനുള്ള അർഹത നമ്മുക്കുണ്ടോ  എന്ന വിശകലനം എന്തുകൊണ്ടും അനിവാര്യമാണ്.  നമ്മിലേക്കിതെത്തിക്കുക വഴി അല്ലാഹു  എന്ത് ഉദ്ദേശിച്ചുവോ അത് നേടാൻ അല്ലാഹു സഹായിക്കട്ടെ, ആമീൻ .</p>]]></description>
         <enclosure url="" />
         <pubDate>2026-05-18 01:54:48 UTC</pubDate>
         <guid>https://padlet.com/i4SYadmin/jxqm407kmi96me2u/wish/3916845201</guid>
      </item>
   </channel>
</rss>
